Webdunia - Bharat's app for daily news and videos

Install App

ഭാര്യയെ ജീവനോടെ കത്തിച്ചു, പാതികത്തിയ ശരീരം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു; ഒരു കൊലപാതകത്തിന്റെ ചുരുളുകള്‍ അഴിയുന്നു

ഇരുപത്തൊന്നുകാരി കൊടും ക്രൂരതയ്ക്ക് ഇരയായി

Webdunia
ബുധന്‍, 1 മാര്‍ച്ച് 2017 (12:20 IST)
ഉത്തര്‍പ്രദേശില്‍ യുവതിയെ ജീവനോടെ ദഹിപ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമെതിരെ യുവതിയുടെ സഹോദരന്‍ പരാതിയുമായി രംഗത്ത്. നോയ്ഡ സ്വദേശിനിയായ ഇരുപത്തൊന്നുകാരിയാണ് മരിച്ചത്.
 
ശ്വാസകോശത്തിലെ അണുബാധ മൂലം യുവതി മരിച്ചതായി നോയ്ഡയിലെ ശാരദ ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട്  നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് ഭര്‍ത്താവും സൃഹൃത്തുക്കളും ചേര്‍ന്ന് യുവതിയുടെ മൃതദേഹം അലിഗഢ് ജില്ലയിലേക്ക് കൊണ്ടുപോയി രാത്രി എട്ടോടെ ദഹിപ്പിക്കുകയായിരുന്നു.
 
സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എത്തി ദഹിപ്പിക്കുന്നത് തടഞ്ഞു. പകുതിയില്‍ അധികവും കത്തിയ ശരീരം പൊലീസ് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. യുവതിയുടെ ശ്വാസനാളത്തില്‍ നിന്നും കത്തിയ വസ്തുക്കള്‍ കണ്ടെടുത്തതോടെയാണ് കേസില്‍ നിഗൂഢതയുണ്ടെന്ന് മനസിലായത്. കത്തിക്കുമ്പോള്‍ യുവതി ശ്വസിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments