ഡേറ്റ കച്ചവടം; കോടിക്കണക്കിനാൾക്കാരുടെ വ്യക്തിവിവരങ്ങൾക്ക് വെറും 1500 രൂപ

ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങള്‍ക്ക് വെറും 1500 രൂപ

Webdunia
തിങ്കള്‍, 23 ജൂലൈ 2018 (08:22 IST)
രണ്ടുകോടി ആൾക്കാരുടെ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, മേല്‍വിലാസം, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവയ്ക്ക് വെറും 1500 രൂപ മാത്രം. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് കാരണമായേക്കാവുന്ന ഡേറ്റാക്കച്ചവടം നടക്കുന്നത് ഇന്ത്യയില്‍ത്തന്നെ.
 
ഒരു എസ്.എം.എസ്. പിന്തുടര്‍ന്ന ‘മാതൃഭൂമി’ക്ക്, 1500 രൂപ മുടക്കിയപ്പോള്‍ കിട്ടിയത് ചലച്ചിത്രതാരങ്ങള്‍ ഉള്‍പ്പെടെയുള്ള കോടിക്കണക്കിനാളുകളുടെ വ്യക്തിവിവരങ്ങളാണ്‌‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ശാഖകളിലെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, കേരളത്തിലേതുള്‍പ്പെടെ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിലുണ്ട്. 
 
ഡോക്ടര്‍മാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, എന്‍ജിനീയര്‍ എന്നിങ്ങനെ തൊഴില്‍മേഖല തിരിച്ചുള്ള വിവരങ്ങള്‍ നല്‍കാനും അവര്‍ തയ്യാര്‍. മേല്‍ വിലാസം, ഫോണ്‍നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഇ മെയില്‍, ജനന തീയതി, പാന്‍ കാര്‍ഡ് നമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് ഇങ്ങനെ ലഭിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments