Webdunia - Bharat's app for daily news and videos

Install App

കിഴക്കൻ ലഡാക്കിലെ സേനാ പിൻമാറ്റം: ഇന്ത്യ-ചൈന ഉന്നതതല ചർച്ച ഇന്ന്

Webdunia
ശനി, 20 ഫെബ്രുവരി 2021 (11:19 IST)
ഡൽഹി: കിഴക്കൻ ലഡാക്കിലെ സേനാ പിൻമാറ്റവുമായി ബന്ധപ്പെട്ട് പത്താംഘട്ട ഇന്ത്യ-ചൈന ഉന്നത സൈനിക ഉദ്യോഗസ്ഥ തല ചർച്ച ഇന്ന് നടക്കും, പാംഗോങ് തടാകത്തിന്റെ തെക്ക്, വടക്ക് ഭാഗങ്ങളിൽനിന്നും സേനാ പിന്മാറ്റത്തിന് ഇരു സേനകളും ധാരണയിലെത്തിയതിന് പിന്നാലെയാണ് പത്താംഘട്ട ചർച്ച. പാംഗോങ് തടാകത്തിന്റെ തെക്ക്, വടക്ക് ഭാഗങ്ങളിൽനിന്നും ഇരു സേനകളുടെയും പിന്മാറ്റം കഴിഞ്ഞ ദിവങ്ങളിൽ പൂർത്തിയാക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു.
 
കിഴക്കൻ ലഡാക്കിൽ യഥാത്ഥ നിയന്ത്രണരേഖയ്ക്ക് സമീപം, മാൽഡോയിലാണ് ഇന്ത്യ-ചൈന ഉന്നത സൈനിക ഉദ്യോഗസ്ഥ തല ചർച്ച നടക്കുക. കഴിഞ്ഞ ചർച്ചയിലെ ധാരണ പ്രകാരം ഫെബ്രുവരി പത്തിനാണ് ഇരു രാജ്യങ്ങളും സേനാ പിൻമാറ്റം ആരംഭിച്ചത്. കിഴക്കൻ ലഡാക്കിൽ ഇരു രാജ്യങ്ങളും സേന പിൻമാറ്റത്തിന് ധാരണയായി എന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ചില പ്രശ്നങ്ങൾക്ക് കൂടി പരിഹാരം കാണേണ്ടതുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

Nothing Phone 3: എ ഐ ഫോട്ടോഗ്രഫി ഫീച്ചർ ക്യാമറ, നത്തിങ് ഫോൺ 3 ലോഞ്ച് ജൂലൈ ഒന്നിന്, വിലയും ഫീച്ചറുകളും അറിയാം

നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണെങ്കില്‍ എങ്ങനെ തിരിച്ചറിയാം

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments