Webdunia - Bharat's app for daily news and videos

Install App

കിഴക്കൻ ലഡാക്കിൽ പിടിയിലായ ചൈനീസ് സേനാംഗത്തെ ഇന്ത്യ ചൈനയ്ക്ക് കൈമാറി

Webdunia
ബുധന്‍, 21 ഒക്‌ടോബര്‍ 2020 (09:32 IST)
ലഡാക്: അതിർത്തി ലംഘിച്ച് ഇന്ത്യയിലെയ്ക്ക് കടന്നുകയറിയ പീപ്പിൾസ് ലിബറേഷൻ ആർമി അംഗത്തെ ചൈനയ്ക്ക് കൈമാറി ഇന്ത്യ. ചുഷൂൽ മാൽഡോ മീറ്റിങ് പോയന്റിൽ‌വച്ച് ഇന്നലെ രാത്രിയാണ് ചൈനീസ് ജവാൻ വാങ് യാ ലോങ്ങിനെ കൈമാറിയത്. ഇന്ത്യൻ ഏജൻസികൾ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ജവാനെ ചൈനയ്ക്ക് വിട്ടുനൽകിയത്. ലഡാക്കിലെ ഡെംചോകിൽനിന്നുമാണ് ചൈനീസ് സൈനികനെ ഇന്ത്യ പിടികൂടിയത്.
 
ഇയാളുടെ പക്കൽനിന്നും സിവിൽ, സൈനിക രേഖകൾ ഇന്ത്യൻ സേന പിടിച്ചെടുത്തിരുന്നു. ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമിയിലെ ആറാമത്തെ മോട്ടോറൈസ്ഡ് ഇൻഫെന്ററി ഡിവിഷനിൽപ്പെട്ട അംഗമാണ് ഇയാൾ എന്നാണ് വിവരം. ചാര പ്രവർത്തനങ്ങൾക്കായാണോ ഇയാൾ അതിർത്തി കടന്നത് എന്ന് രഹസ്യാന്വേഷണ ഏജൻസികൾ വിശദമായി പരിശോധിച്ചിരുന്നു. തന്റെ യാക്കിനെ വീണ്ടെടുക്കാനാണ് ഇന്ത്യയിലേയ്ക്ക് കടന്നത് എന്നാണ് ചൈനീസ് സൈനികൻ നൽകിയ വിശദീകരണം. ഇയാളിൽനിന്നും ആയുധങ്ങൾ ഒന്നും കണ്ടെത്തീയിരുന്നില്ല.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: മഴ തുടങ്ങി, കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു; ജാഗ്രത

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

അടുത്ത ലേഖനം
Show comments