രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്, അഞ്ച് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം

Webdunia
ബുധന്‍, 27 ഫെബ്രുവരി 2019 (14:38 IST)
ഡൽഹി: ബലാകോട്ടിൽ ജേയ്ഷെ മുഹമ്മദിന്റെ ഭീകര താവളം ഇന്ത്യ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിനകത്ത് ഭീകരാക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. രഹസ്യാന്വേഷന വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രം അതീവ ജാഗ്രതാ നിർദേശം നൽകി.
 
ഡല്‍ഹി, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് എന്നി സംസ്ഥാനങ്ങൾക്കാണ് അതീവ ജാഗ്രർതാ നിർദേസം നകിയിരിക്കുന്നത്. കശ്മീരിലും അതിർത്തി പ്രദേശങ്ങളിൽ നേരത്തെ തന്നെ സുരക്ഷ ശക്തമാക്കിയിരുന്നു. 
 
രാജ്യത്തെ 8 വിമാനത്താവളങ്ങൾ സുരക്ഷയുടെ ഭാഗമായി മൂന്ന് മാസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ ജമ്മു, ലേ, ശ്രീനഗർ, പത്താൻ കോട്ട് എന്നീ വിമാനത്താവളങ്ങളിൽ നിന്നും നേരത്തെ തന്നെ സർവീസുകൾ നീർത്തിവച്ചിരുന്നു. ഇതു കൂടതെ അമൃത്‌സർ ഡെഹ്‌റാഡൂൺ വിമനത്താവളങ്ങളും അടച്ചിടാൻ നിർദേശം നൽകി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

ഹോര്‍മോസില്‍ അമേരിക്ക ഉപരോധം ശക്തമാക്കി; 38 കപ്പലുകളെ തിരിച്ചയച്ചു

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്

ആശങ്ക സൃഷ്ടിച്ച് ആമയിഴഞ്ചാന്‍ കനാലിലെ റെയില്‍വേ ജോലികള്‍

പോലീസ് സ്റ്റേഷനില്‍ ഹാജരാകണം; ഡെപ്യൂട്ടി മേയര്‍ ആശാ നാഥിനും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പോലീസ് നോട്ടീസ് നല്‍കി

ലോഡ് ഷെഡ്ഡിംഗിനെതിരെ പൊതുജനങ്ങളുടെ രോഷം; പോലീസ് സംരക്ഷണം തേടി കെഎസ്ഇബി

മഴമുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

അടുത്ത ലേഖനം
Show comments