ജെസ്‌നയെ കാണാതായി ആറുമാസം തികഞ്ഞിട്ടും ഉത്തരമില്ലാതെ പൊലീസ്

Webdunia
ശനി, 22 സെപ്‌റ്റംബര്‍ 2018 (18:34 IST)
ജസ്‌നയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ട് ഇന്ന് ആറുമാസം തികയുകയാണ്. കഴിഞ്ഞ മാർച്ച് 22നാ‍ണ് വീട്ടിൽ നിന്നും ബന്ധു വീട്ടിലേക്കുപോയ ജസ്നയെ വഴിമധ്യേ കാണാതവുന്നത്. ജെസ്നയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ചും സുഹൃക്കളെ കേന്ദ്രീകരിച്ചു പൊലീസ്  അന്വേഷണം നടത്തിയിരുന്നെങ്കിലും. അന്വേഷണം ഇപ്പോൾ ഏതാണ്ട് നിലച്ച അവസ്ഥയിലാണ്.
 
ജസ്‌നയെ കാണാതാ‍വുന്നതിനു മുൻപ്. ഒരു സുഹൃത്തിന്റെ ഫോണിലേക്ക് ജസ്‌ന നിരന്തരം വിളിച്ചിരുന്നു. ഈ സുഹൃത്തിന്റെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മുണ്ടക്കയം ബസ്റ്റാൻഡിനു സമീപത്തെ കടയുടെ മുൻപിലൂടെ കാണാതാവുന്ന ദിവസം ജസ്‌ന പോകുന്നതിന്റെ  സി സി ടി വി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു. എന്നാൽ ഇതൊന്നു ജെസ്‌ന എവിടെ എന്ന ചോദ്യത്തിന് ഉത്തരം നൽകിയില്ല.  
 
പലയിടങ്ങളിലായി ജെസ്‌നയെ കണ്ടതായുള്ള വിവരത്തെ തുടർന്ന്. അവിടങ്ങളിലെത്തി പൊലീസ് സംഘം അന്വേഷണം നടത്തിയിരുന്നു. ജസ്‌നക്ക മറ്റൊരു മൊബൈൽ നമ്പർ ഉള്ളതായി അനുമനത്തിൽ എത്തിയതിനെ തുടർന്ന് ഈ നമ്പർ കേന്ദ്രീകരിച്ച്  അന്വേഷണം നടത്തിയെങ്കിലും കേസിൽ പുരോഗതി ഒന്നും തന്നെ ഉണ്ടായില്ല. 
 
ഡി വൈ എസ്‍‍ പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ കേസ് ക്രൈം ബ്രാഞ്ചിനു കൈമാറണം എന്നാണ് ജെസ്നയുടെ ബന്ധുക്കൾ ഇപ്പോൾ ആവശ്യപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

'വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും?' സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

വേണുഗോപാല്‍, ഉണ്ണിത്താന്‍, ചെന്നിത്തല എന്നിവരെ തെറിവിളിക്കണം; പിആര്‍ കമ്പനിക്കു ഷാഫിയുടെയും മാങ്കൂട്ടത്തിലിന്റെയും ക്വട്ടേഷന്‍, ശബ്ദരേഖ പുറത്ത്

ഇനിയെങ്കിലും ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നത് നിർത്താമോ: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആക്ഷന്‍ ഹീറോ ബിജുവിലെ നടന്‍ മദ്യവുമായി പിടിയില്‍

സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം: കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്തും

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസ്: നടന്‍ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

'ഭീഷണി വേണ്ട, പക്ഷേ ജാഗ്രത വേണം'; ഹിന്ദുക്കള്‍ മൂന്ന് കുട്ടികള്‍ ജനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് ആര്‍എസ്എസ് മേധാവി

മാറിടത്തിൽ പിടിക്കുന്നതും ബലാത്സംഗശ്രമം തന്നെ, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

അടുത്ത ലേഖനം
Show comments