Webdunia - Bharat's app for daily news and videos

Install App

വെന്റിലേറ്റര്‍ കിട്ടിയില്ല: 50 വര്‍ഷത്തെ ഡോക്ടര്‍ സേവനം അവസാനിപ്പിച്ച് അദ്ദേഹവും പോയി

ശ്രീനു എസ്
തിങ്കള്‍, 26 ഏപ്രില്‍ 2021 (22:11 IST)
മനുഷ്യരാശിക്കിടയില്‍ ഓക്‌സിജന്‍ എന്ന വാക്ക് ഇത്രയധിയം ശ്രദ്ധേയമായ കാലഘട്ടം മുന്‍പ് ഉണ്ടായിട്ടില്ല. ചുറ്റും പറന്നു നടക്കുന്ന വായു മൂക്കിലേക്കെടുക്കാന്‍ സാധിക്കാതെ രാജ്യത്ത് ആളുകള്‍ പിടഞ്ഞുവീഴുന്നു. ഇതില്‍ വലിപ്പ ചെറുപ്പം ഇല്ല. വെന്റിലേറ്റര്‍ കിട്ടുന്നവന്‍ ഭാഗ്യവാനാണ്. ഉത്തരേന്ത്യയില്‍ പ്രാണവായു ലഭിക്കാതെ വീണ് മരിക്കുന്നവരുടെ എണ്ണം ദിവസവും ഉയരുകയാണ്. അതേസമയത്താണ് 50 വര്‍ഷം ജനങ്ങളെ സേവിച്ച ഡോക്ടര്‍ ജെകെ മിശ്രക്കും കൊവിഡ് ബാധിച്ച് വെന്റിലേറ്റര്‍ ലഭിക്കാതെ മരണപ്പെട്ട വാര്‍ത്ത പുറത്തുവരുന്നത്. 
 
85കാരനായ മിശ്ര പ്രയാഗ്രജിലെ സ്വരൂപ് റാണി നെഹ്‌റു ആശുപത്രിയിലെ ഡോക്ടറായിരുന്നു. ഏപ്രില്‍ 13നായിരുന്നു ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കാന്‍ മറ്റു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും സൗകര്യം ഇല്ലായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

VS Achuthanandan : വിഎസിന്റെ സംസ്‌കാരം മറ്റന്നാള്‍, ഇന്ന് രാത്രി മുതല്‍ തിരുവനന്തപുരത്ത് പൊതുദര്‍ശനം, നാളെ ആലപ്പുഴയിലേക്ക്

V S Achuthanandan : വി എസ് അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതം, സമയരേഖ

VS Achuthanandan: അവസാന ദിവസങ്ങളില്‍ ഡോക്ടര്‍മാരും അതിശയിച്ചു, 'മരണത്തോടും എന്തൊരു പോരാട്ടം'

VS Achuthanandan Died: സമരസൂര്യന്‍ അസ്തമിച്ചു; വി.എസ് ഓര്‍മ

Kerala Weather: ചക്രവാതചുഴി, മൂന്ന് ദിവസത്തിനുള്ളില്‍ പുതിയ ന്യൂനമര്‍ദ്ദം; കാലവര്‍ഷം ഇനിയും കനക്കും

അടുത്ത ലേഖനം
Show comments