Webdunia - Bharat's app for daily news and videos

Install App

ജെഎൻയുവിൽ പരീക്ഷ വാട്ട്സ് ആപ്പ് വഴി, സർവകലാശാലയെ തരംതാഴ്‌ത്തി എന്ന് വിദ്യാർത്ഥികൾ

Webdunia
ബുധന്‍, 18 ഡിസം‌ബര്‍ 2019 (13:39 IST)
ഫീസ് വർധനവിനെതിരെ വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്‌കരിച്ച് സമരം ചെയ്യുന്ന പശ്ചാത്തലത്തിൽ വാട്ട്സ് ആപ്പ് വഴി പരീക്ഷ നടത്താൻ ജഎൻയു സർവകലാശാല അധികൃതർ. വൈസ് ചാൻസിലർ ജഗദീഷ് കുമാറിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്.
 
ഉത്തരക്കടലാസുകൾ വാട്ട്സ് ആപ്പിലൂടെ അധ്യാപകർക്ക് അയച്ചുനൽകി പരീക്ഷ പൂർത്തികരിക്കാൻ അനുവദിച്ചുകൊണ്ട് സർവകലാശാലയിൽ സർക്കുലർ പുറത്തിറക്കി. സ്കൂൾ ഓഫ് ഇന്റർനാഷ്ണൽ സ്റ്റഡീസിന് കീഴിലെ എല്ലാ സെന്ററുകളിലും ഇതുമായി ബന്ധപ്പെട്ട് നിർദേശങ്ങളും നൽകി കഴിഞ്ഞു. എംഎ, എംഫിൽ വിദ്യാർത്ഥികൾക്ക് പരീക്ഷയുടെ ചോദ്യ പേപ്പർ രജിസ്ട്രേഡ് പോസ്റ്റിൽ അയക്കും. 
 
പരീക്ഷ പൂർത്തിയാക്കിയ ശേഷം ഉത്തര കടലാസുകൾ അധ്യാപകർക്ക് നേരിട്ട് നൽകുകയോ, ഇ മെയിൽ വഴിയോ, വാട്ട്സ് ആപ്പ് വഴിയോ ഉത്തരക്കടലാസിന്റെ ചിത്രങ്ങൾ അധ്യാപകർക്ക് അയക്കുകയോ ചെയ്യാം. എന്നാൽ നടപടിക്കെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തി. ജെഎൻയുവിനെ രാജ്യത്തെ ആദ്യത്തെ വാട്ട്സ് ആപ്പ് സർവകലാശാലയാക്കി തരം‌താഴ്ത്തി എന്നാണ് വിദ്യാർത്ഥികളുടെ വിമർശനം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്

അടുത്ത ലേഖനം
Show comments