Webdunia - Bharat's app for daily news and videos

Install App

ജെ എൻ യു ആക്രമം; ഐഷി ഘോഷിനെ ചോദ്യം ചെയ്ത് പൊലീസ്

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 13 ജനുവരി 2020 (18:02 IST)
ജെ എൻ യു ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് ഐഷി പൊലീസിനോട് വ്യക്തമാക്കി. ക്യാമ്പസിലെത്തിയാണ് പൊലീസ് ഐഷിയെ ചോദ്യം ചെയ്തത്. 
 
ക്യാമ്പസിൽ അക്രമണം നടത്തിയവരുടെ ലിസ്റ്റ് പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിൽ ഐഷിയും ഉണ്ടായിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് കാട്ടി പ്രതിപ്പട്ടികയിലുള്ള 9 പേർക്കും പൊലീസ് നോട്ടീസ് നൽകി. കൂട്ടത്തിൽ ഐഷിക്കും. എന്നാൽ, പിന്നീട് ക്യാമ്പസിലെത്തി നേരിട്ട് ചോദ്യം ചെയ്യാമെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു. 
 
ഹോസ്റ്റൽ ഫീസ് വർധനയ്ക്കെതിരായ സമരത്തെ തുടർന്ന് ദിവസങ്ങളായി ക്ലാസുകൾ മുടങ്ങിയിരുന്ന ജെഎൻയുവിൽ തിങ്കളാഴ്ച അധ്യയനം പുനരാരംഭിച്ചെങ്കിലും വിദ്യാർഥികളും അധ്യാപകരും ക്ലാസുകൾ ബഹിഷ്ക്കരിച്ചു. ക്യാമ്പസിനുള്ളിൽ തങ്ങൾ സുരക്ഷിതരല്ലെന്നും എപ്പോൾ വേണമെങ്കിലും സമാനമായ അക്രമണം നടന്നേക്കാമെന്നും അധ്യാപകർ ഒന്നടങ്കം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

മാലിന്യം പരിസ്ഥിതി പ്രശ്‌നം മാത്രമല്ല, ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നം: മന്ത്രി എംബി രാജേഷ്

തീവ്ര ന്യൂനമര്‍ദ്ദത്തിനൊപ്പം ശക്തികൂടിയ മറ്റൊരു ന്യൂനമര്‍ദ്ദം; മഴ കനക്കുന്നു, വേണം ജാഗ്രത

നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചെന്ന വിവരം ആശ്വാസജനകം: മുഖ്യമന്ത്രി

കൊച്ചിയിൽ മദ്യപിച്ച് ബസോടിച്ചു, മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ നിയമ നടപടി

Kerala Rain: സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ദിവസം ശക്തമായ മഴ, കാസർകോട് നദികളിൽ ജലനിരപ്പുയരുന്നു

അടുത്ത ലേഖനം
Show comments