Webdunia - Bharat's app for daily news and videos

Install App

Azadi ka amrit mahothsav: 1857ലേതല്ല ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര സമരം, പൈക കലാപത്തെ പറ്റി അറിയാം

Webdunia
വെള്ളി, 5 ഓഗസ്റ്റ് 2022 (19:53 IST)
1857ലെ ശിപായി ലഹളയെന്ന് ബ്രിട്ടീഷുകാർ കളിയാക്കിയ പ്രക്ഷോഭമാണ് ഇന്ത്യയുടെ ഒന്നാം സ്വാതന്ത്രസമരമായി കണക്കാക്കിയിരുന്നത്. എന്നാൽ 2018 മുതൽ ഇതിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തിയിരുന്നു. 2019ലെ സ്വാതന്ത്രദിനം മുതൽ 1817ൽ പൈക സമുദായത്തിലെ രാജാക്കന്മാർ ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ നടത്തിയ പൈക കലാപത്തെയാണ് ബ്രിട്ടീഷ് ഭരണത്തിനെതിരായ രാജ്യത്തെ ആദ്യ സംഘടിതപോരാട്ടമായി കണക്കാക്കുന്നത്. . പൈക കലാപത്തിൻ്റെ 200 വാർഷികദിനത്തിലായിരുന്നു ഈ പ്രഖ്യാപനമുണ്ടായത്.
 
ബക്ഷി ജഗന്ധു ബിദ്യാധരയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ 1817ൽ നടന്ന കലാപമാണ് പൈക ബിദ്രോഹ എന്നറിയപ്പെടുന്നത്. കലാപത്തെ കമ്പനി സൈന്യം അടിച്ചമർത്തുകയായിരുന്നു. 1803ൽ ഈസ്റ്റ് ഇന്ത്യ കമ്പനി ഒഡീഷ പിടിച്ചടക്കിയപ്പോൾ അതുവരെ അവിടെ കർഷകർക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ കമ്പനി നിർത്തലാക്കി. ഇത് പൈക സമുദായത്തെ അസ്വസ്ഥമാക്കി. തുടർന്ന് പൈക രാജാവായ ബക്ഷി ജഗബന്ധുവിൻ്റെ നേതൃത്വത്തിൽ കമ്പനിക്കെതിരെ ജനങ്ങൾ പോരാട്ടമാരംഭിക്കുകയായിരുന്നു.
 
പൈക കലാപത്തെ അടിച്ചമർത്തിയ ഈസ്റ്റ് ഇന്ത്യ കമ്പനി ജഗബന്ധുവടക്കമുള്ളവരെ ജയിലിലടക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

3 മിനിറ്റ് നേരം വൈകി, കൊച്ചിയിലെ സ്കൂളിൽ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടെന്ന് പരാതി

വാചകമടി നിര്‍ത്തിയില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും: പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

സ്വാതന്ത്ര്യ ദിനാഘോഷം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തും

നായ കടിച്ചാല്‍ വാക്‌സിന്‍ എടുത്താല്‍ പ്രശ്‌നമില്ലല്ലോ എന്നാണ് പലര്‍ക്കും, എന്നാല്‍ കാര്യങ്ങള്‍ അത്ര ലളിതമല്ല; ഡോക്ടര്‍ പറയുന്നു

Kerala Weather: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ തന്നെ, 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

അടുത്ത ലേഖനം
Show comments