ബീഹാറില്‍ 24 മണിക്കൂറിനിടെ ഇടിമിന്നലില്‍ മരണപ്പെട്ടത് 20 പേര്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 27 ജൂലൈ 2022 (12:44 IST)
ബീഹാറില്‍ 24 മണിക്കൂറിനിടെ ഇടിമിന്നലില്‍ മരണപ്പെട്ടത് 20 പേര്‍. ഇതോടെ ഈ വര്‍ഷം ഇതുവരെ ഇടിമിന്നല്‍ മൂലം മരണപ്പെട്ടവരുടെ എണ്ണം 121 ആയി. പാട്‌ന, ബോജ്പുര്‍, ജെഹനാബാദ്, അര്‍വാള്‍, ഔറംഗാബാദ് സിവാന്‍ തുടങ്ങിയ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കൈമൂര്‍ ജില്ലയില്‍ മാത്രം ഏഴുപേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. 
 
മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നാലുലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇടിമിന്നല്‍ മൂലം മരിക്കുന്നത് ബീഹാറിലാണ്. 2020നും 2021നും ഇടയില്‍ 401 പേരാണ് മരിച്ചത്. രണ്ടാം സ്ഥാനത്ത് ഉത്തര്‍ പ്രദേശാണ്. ഇവിടെ 238 പേരാണ് മരിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments