ഏതെങ്കിലും ബിജെപി നേതാവിന്റെ വീട്ടിലെ പട്ടിയെങ്കിലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ നൽകിയിട്ടുണ്ടോ എന്ന് മല്ലികാർജുൻ ഖാർഗെ

Webdunia
വെള്ളി, 5 ഒക്‌ടോബര്‍ 2018 (15:56 IST)
ഡൽഹി: ആർ എസ് എസ്സിനെയും ബി ജെപിയെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് എ ഐ സി സി ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖാർഗെ. ഏതെങ്കിലും ഒരു ആര്‍എസ്എസ്, ബിജെപി നേതാവിന്റെ വീട്ടിലെ പട്ടിയെങ്കിലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി മരിച്ചിട്ടുണ്ടോ എന്ന് മല്ലികാർജുൻ ഖാർഗെ ചോദിച്ചു.
 
ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ത്യജിച്ചവരാണ് കോൺഗ്രസുകാർ. രാജ്യത്തിന്റെ ഐക്യത്തിനായി ഇന്ദിരാഗാന്ധി സ്വന്തം ജീവൻ നൽകി. രാജീവ് ഗാന്ധി രാജ്യത്തിനുവേണ്ടി ജീവിതം സമർപ്പിച്ചു. ഏതെങ്കിലും ഒരു ആര്‍എസ്എസ്, ബിജെപി നേതാവിന്റെ വീട്ടിലെ പട്ടിയെങ്കിലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി മരിച്ചിട്ടുണ്ടോ എന്നായിരുന്നു മല്ലികാർജുൻ ഖാർകെയുടെ പ്രതികരണം. 
 
ഏത് ആർ എസ് എസ് നേതാവാണ് സ്വാതന്ത്ര്യത്തിനു വേണ്ടി ജയിലിൽ കിടന്നിട്ടുള്ളത് എന്നും അദ്ദേഹം ചോദിച്ചു. നേരത്തെ ലോക്സഭയ്ക്കുള്ളിവച്ച് ഖാർഗെ സമാനമായ പ്രതികരണം നടത്തിയിരുന്നു. രാജ്യത്തിനു വേണ്ടി മരിച്ച ആരെങ്കിലും നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടോ ? ഒരു പട്ടിയെയെങ്കിലും ചൂണ്ടിക്കാട്ടാമോ എന്നായിരുന്നു അന്ന് മല്ലികർജുൻ ഖാർഗെ ചോദിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

അടുത്ത ലേഖനം
Show comments