കഠ്വ സംഭവം, രാജ്യത്ത് മുസ്ലിം ഹിന്ദു വേര്‍തിരിണ്ടാക്കി പ്രതികളെ സംരക്ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നത്; നടി മല്ലിക രജ്പുത് ബിജെപി വിട്ടു

Webdunia
വ്യാഴം, 19 ഏപ്രില്‍ 2018 (17:15 IST)
പ്രശസ്ത ബോളിവുഡ് നടി മല്ലിക രാജ്പുത്ത് ബി ജെ പി വിട്ടു. കഠ്വ സംഭവത്തിൽ ബി ജെ പി സ്വീകരിച്ച നിലപടാണ് മല്ലിക പാർട്ടി വിടാൻ കാരണം, ബലാത്സംഗികളേയും കുറ്റവാളികളേയും സംരക്ഷിക്കുന്ന പാർട്ടിയായി മാറിയിരിക്കുകയാണ് ബി ജെ പി അതിനാൽ സ്ത്രീകൾക്ക് ഈ പാർട്ടിയിൽ സുരക്ഷിതത്വമില്ലെന്നും രാജിക്ക് ശേഷം മലിക തുറന്നടിച്ചു. ഫേസ്ബുക്കിലൂടെയാണ് മല്ലിക ബിജെ പി രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നത്. 
 
ഇനി ബി ജെ പിയൂടെ ഭാഗമാകാൻ ഞാനില്ല. ക്ലുറ്റവാളികളേയും ബലാത്സംഗികളേയും പാർട്ടി നിരന്തരമായി സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ പാർട്ടിയിൽ സ്ത്രീകൾക്ക് യാതൊരു സുരക്ഷയും ഇല്ല. കുറ്റവാളികളെ സംരക്ഷിക്കുന്നതിനു വേണ്ടി രാജ്യത്ത് ഹിന്ദു മുസ്‌ലിം ഭിന്നത സ്രഷ്ടിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. അതിനാൽ ഇനി ഈ പാർട്ടിയിൽ തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല  മല്ലിക വ്യക്തമാക്കി. 
 
ഉത്തർപ്രദേശ് സ്വദേശിയായ മല്ലിക കഴിഞ്ഞ വർഷത്തെ നിയമസഭ തിരഞ്ഞെടുപ്പിനു തൊട്ടു മുൻ‌പാണ് മല്ലിക ബി ജെ പിയിൽ അംഗമാകുന്നത്. അതേ സമയം താരം ബി ജെ പിയിൽ നിന്നും രാജി വച്ചതിൽ സാമൂഹ്യമാധ്യമങ്ങളിൽ അഭിനന്ധനവുമായി നിരവധിപേർ രംഗത്തെത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

അടുത്ത ലേഖനം
Show comments