ഇടവേളകളില്ലാതെ 20 വർഷം തുടർച്ചയായ ഭരണം, മോദിക്ക് വമ്പൻ നേട്ടം

Webdunia
ബുധന്‍, 7 ഒക്‌ടോബര്‍ 2020 (14:24 IST)
അധികാരപദവിയിൽ രണ്ട് പതിറ്റാണ്ട് ഇടവേളകളില്ലാതെ പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇടവേളകളോ അവധിയോ ഇല്ലാതെയാണ് നരേന്ദ്രമോദി തുടർച്ചയായി ഭരണനേതൃത്വം 20 വർഷമായി കയ്യാളുന്നത്.
 
പ്രധാനമന്ത്രിമാരിൽ ഭരണനേതൃപദവിയിൽ ഏറ്റവും കൂടുതൽ കാലം വഹിച്ചതും മോദിയാണ്. 6941 ദിവസം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർ ലാൽ നെഹ്‌റു 6130 ദിവസമാണ് ഭരണനേതൃത്വം വഹിച്ചത്. 2001 ഒക്‌ടോബർ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത മോദി 4,607 ദിവസമാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായത്. ഇതിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനത്ത് 2,334 ദിവസവും നരേന്ദ്രമോദി പിന്നിടുകയാണ്.
 
അതേസമയം നേതൃപദവിയിൽ രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കിയ മോദിക്ക് കേന്ദ്രമന്ത്രിമാരും ബിജെപി മുഖ്യമന്ത്രിമാരും പാർട്ടി നേതാക്കളും ആശംസകൾ നേർന്നു. ഒരോ തവണയും കൂടുതൽ ജനപിന്തുണയോടെയാണ് മോദിയുട്എ വിജയങ്ങളെന്ന് ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്നെ അപമാനിക്കുന്ന വിധമാണ് പദവിയില്‍ നിന്ന് നീക്കിയത്; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ചാണ്ടി ഉമ്മന്‍

പാലക്കാട് 14കാരന്റെ ആത്മഹത്യയില്‍ അധ്യാപികയ്‌ക്കെതിരെ കുടുംബം, ഇന്‍സ്റ്റഗ്രാം മെസേജിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

Kerala Weather: കാലവര്‍ഷത്തിനു വിട, ഇനി തുലാവര്‍ഷ പെയ്ത്ത്; ഞായറാഴ്ചയോടെ ന്യൂനമര്‍ദ്ദം

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള: ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുക്കും

റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പുനല്‍കി: പുതിയ അവകാശവാദവുമായി ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments