നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ ഒന്നിച്ചേ നടപ്പിലാക്കാനാവൂ എന്ന് സുപ്രീം കോടതി

Webdunia
വെള്ളി, 7 ഫെബ്രുവരി 2020 (16:37 IST)
ഡൽഹി: നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പിലാക്കാൻ അനുവദിയ്ക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ ഹർജി വാദം കേൾക്കനായി ഈ മാസം 11 ലേയ്ക്ക് മാറ്റി. പ്രതികളുടെ വധശിക്ഷ ഒന്നിച്ചേ നടപ്പിലാക്കാൻ സാധിയ്ക്കു എന്ന് സുപ്രീം കോടതി വ്യക്തമാക്കി. 
 
പ്രതികൾക്ക് നിയമ നടപടികൾ സ്വീകരിയ്ക്കുന്നതിനായി ഡൽഹി ഹൈക്കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതുവരെ കാത്തിരിയ്ക്കാൻ ജസ്റ്റ്സ് ആർ ഭാനുമതി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. അതേസമയം വിധി നടപ്പിലാക്കുന്നതിന് പുതിയ മരണ വാറന്റ് പൂറപ്പെടുവിക്കണം എന്നാവശ്യപ്പെട്ട് തീഹാർ ജെയിൽ അധികൃതർ സമർപ്പിച്ച ഹർജി പാട്യാല ഹൗസ് കൊടതി തള്ളി. പ്രതികൾക്ക് നിയമനടപടി സ്വീകരിയ്ക്കാൻ ഹൈക്കോടതി സമയം അനുവദിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി തള്ളിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments