Webdunia - Bharat's app for daily news and videos

Install App

പാക് ഷെല്ലാക്രമണം ചെറുക്കാൻ കശ്മീർ അതിർത്തിയിൽ 14,000 ബങ്കറുകൾ നിർമ്മിക്കാ‍ൻ തയ്യാറെടുത്ത് ഇന്ത്യ

Webdunia
വ്യാഴം, 28 ഫെബ്രുവരി 2019 (14:50 IST)
ശ്രീനഗർ: ബലാക്കോട്ട് ജെയ്ഷെ മുഹമ്മദിന്റെ ഭീകര പരിശീലന കേന്ദ്രം തകർത്തതിനെ തുടർന്ന് ഇന്ത്യൻ അതിർത്തിയിൽ പാകിസ്ഥാൻ ആക്രമണം തുടരുകയാണ്. ഈ പശ്ചാത്തലത്തിൽ 14,000 ഭൂഗർഭ ബങ്കറുകൾ നിർമ്മിക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ.
 
കശ്മീർ അതിർത്തിയിലാണ് ബങ്കറുകൾ നിർമ്മിക്കുന്നത്. പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽനിന്നും അതിർത്തിക്ക് സമീപത്തുള്ള പ്രദേശവാസികളെ സംരക്ഷികുന്നതിനായാണ് ഭൂഗർഭ ബങ്കറുകൾ സ്ഥാപിക്കുന്നത്. യുദ്ധമുണ്ടാകുന്ന അവസരങ്ങളിൽ സൈനിക ആവശ്യങ്ങൾക്കായി ബങ്കറുകൾ ഉപയോഗപ്പെടുത്താനുമാകും.
 
പുൽ‌വാമ ഭീകരാക്രമണത്തിന് ബലക്കോട്ടിൽ ഇന്ത്യൻ വ്യോമ സേന തിരിച്ചടി നൽകിയതായുള്ള വാർത്തകൾ പുറത്തുവന്നതിന് ശേഷം അതിർത്തിയിൽ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ആക്രമണം തുടരുകയാണ്. ഇന്ത്യൻ സൈന്യവും അതിർത്തിയിൽ ശക്തമായി തിരിച്ചടിക്കുന്നുണ്ട്. പകിസ്ഥാൻ നടത്തുന്ന ഷെല്ലാക്രമണം പ്രദേസവാസികൾക്ക് ഭീഷണി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ബങ്കറുകൾ നിർമ്മിക്കാനുള്ള തീരുമാനം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

'എഐഎഡിഎംകെയെ ബിജെപി പങ്കാളി ആക്കിയതില്‍ അത്ഭുതപ്പെടാനില്ല': പരിഹാസവുമായി വിജയ്

UPI Down: ഗൂഗിള്‍ പേ, ഫോണ്‍ പേ പണിമുടക്കി; രാജ്യത്തുടനീളം യുപിഐ സേവനങ്ങള്‍ നിശ്ചലം

സമരം ചെയ്യുന്നത് സ്ത്രീകളാണെന്ന പരിഗണന പോലും നല്‍കുന്നില്ല; ആശമാരുടെ സമരത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ സച്ചിദാനന്ദന്‍

ഭാര്യയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി; യുവാവിനെതിരെ കേസ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ കൂട്ടത്തോടെ ചത്തു

അടുത്ത ലേഖനം
Show comments