Webdunia - Bharat's app for daily news and videos

Install App

ഭൂമി ചൈനയുടേതണെങ്കിൽ എങ്ങനെയാണ് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടത്,എവിടെയാണ് കൊല്ലപ്പെട്ടത്: പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി

Webdunia
ശനി, 20 ജൂണ്‍ 2020 (12:11 IST)
ന്യൂഡൽഹി: ലഡാക്ക് സംഘർഷത്തിൽ ഇന്ത്യയുടെ അതിർത്തിപ്രദേശം ആരും കൈയേറിയിട്ടില്ലെന്നും ഇന്ത്യയുടെ പോസ്റ്റ് ആരും പിടിച്ചെടുത്തിട്ടില്ലെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്ഥാവനക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.ന്ത്യന്‍ മണ്ണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനക്ക് മുന്നില്‍ അടിയറവ് വെച്ചതായി രാഹുൽ ട്വിറ്ററിലൂടെ പ്രതികരിച്ചു.ചൈനയുമായുള്ള അതിർത്തി തർക്കം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്ഥാവന.
 
ഭൂമി ചൈനയുടേതണെങ്കിൽ എങ്ങനെയാണ് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടത്,എവിടെയാണ് കൊല്ലപ്പെട്ടതെന്നും രാഹുൽ ചോദിച്ചു. ഇന്ത്യൻ പ്രദേശത്ത് വിദേശസാന്നിധ്യമില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അങ്ങനെയെങ്കിൽ മെയ് 5-6 വരെയുള്ള ബഹളം എന്തായിരുന്നു? ജൂണ്‍ 16-17 തീയതികളില്‍ സൈനികര്‍ തമ്മില്‍ സംഘര്‍ഷം നടന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് ഇന്ത്യക്ക് 20 ജീവന്‍ നഷ്ടമായത്? നിയന്ത്രണരേഖയിൽ കടന്നുകയറ്റമോ ലംഘനമോ ഇല്ലായിരുന്നെങ്കില്‍ പിന്നെന്തുക്കൊണ്ട് ഇരുവിഭാഗവും സൈനികരെ വിന്യസിക്കുന്നതിനെകുറിച്ച് ആലോചിക്കുന്നു.കയേറ്റം ഉണ്ടായിട്ടില്ലെങ്കിൽ പിന്നെ എന്താണ് ചൈനയുമായി മേജര്‍ ജനറല്‍ തലത്തില്‍ ചർച്ചചെയ്യാനുള്ളതെന്ന് കോൺഗ്രസ് നേതാവ് ചിദംബരം ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം :ലഹരിക്കെതിരെ റീൽസെടുക്കു, സമ്മാനമായി 10,000 രൂപ

കോഴിക്കോട് എള്ളിക്കാംപ്പാറയിലെ നേരിയ ഭൂചലനം:ആശങ്കയിൽ നാട്, വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും

റബ്ബർ ഷീറ്റ് മോഷണം: സൈനികൻ അറസ്റ്റിൽ

സ്വന്തം ചരമവാർത്ത നൽകി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

Hyderabad Fire: ഹൈദരാബാദിൽ വൻ തീപിടുത്തം: 17 പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായ പരുക്ക്

അടുത്ത ലേഖനം
Show comments