Webdunia - Bharat's app for daily news and videos

Install App

മുതിർന്ന നേതാക്കളുടെ മരണത്തിന് പിന്നിൽ പ്രതിപക്ഷത്തിന്റെ ദുർമന്ത്രവാദം: പ്രജ്ഞ സിങ്

Webdunia
തിങ്കള്‍, 26 ഓഗസ്റ്റ് 2019 (18:00 IST)
ഭോപ്പാൽ: മുൻ കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജിന്റെയും അരുൺ ജെയ്‌ട്ലിയുടെ മരണങ്ങൾക്ക് പിന്നിൽ പ്രതിപക്ഷ പാർട്ടികളുടെ ദുർമന്ത്രവാദമെന്ന് പ്രജ്ഞ സിങ് ഠാക്കൂർ. ബിജെപി നേതാക്കൾക്കെതിരെ പ്രതിപക്ഷം ദുഷ്‌കർമ്മങ്ങൾ നടത്തുകയാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു. പ്രജ്ഞ സിങിന്റെ ആരോപണം.
 
'തിരഞ്ഞെടുപ്പിന് മുൻപ് ഒരു മഹാരാജ് ജി നമുക്ക് (ബി‌ജെപിക്ക്) മോശം സമയമാണെന്നും പ്രതിപക്ഷം നമുക്കെതിരെ മാരക പ്രായോഗങ്ങൾ നടത്തുന്നുണ്ടെന്നും പറഞ്ഞിരുന്നു. പിന്നീട് ഞാനത് മറന്നു. ഇപ്പോൾ മുതിർന്ന നേതാക്കൾ അടക്കം വിട്ടുപിരിയുമ്പോൾ മഹാരാജ് ജി അന്ന് പറഞ്ഞതിൽ കാര്യമുണ്ടെന്ന് വിശ്വസിക്കാൻ നിർബന്ധിതയാവുന്നു'  പ്രജ്ഞ സിങ് പറഞ്ഞു.    
 
അരുൺ ജെയ്‌റ്റ്‌ലിക്കും, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയായീരുന്ന ബാബുലാൽ ഗൗറിനും ആദരാഞ്ജലി അർപ്പിക്കാൻ ബിജെപി സംസ്ഥാന ഓഫീസിൽ ചേർന്ന യോഗത്തിനിടെയായിരുന്നു പ്രജ്ഞ സിങിന്റെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്; ആഗോളവിപണിയെ പിടിച്ചുകുലുക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; ചര്‍ച്ച നടത്തുന്നത് മൂന്നാം തവണ

വാളയാര്‍ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്താമെന്ന് മുഹമ്മദ് യൂനസ് , ബംഗ്ലാദേശ് തലചൊറിയുന്നത് തീക്കൊള്ളിയുമായി

എല്ലാം അഭ്യൂഹങ്ങൾ മാത്രം കുപ്രസിദ്ധ ആൾദൈവം സ്വാമി നിത്യാനന്ദ മരിച്ചെന്ന വാർത്ത തള്ളി ഒരു വിഭാഗം അനുയായികൾ

അടുത്ത ലേഖനം
Show comments