Webdunia - Bharat's app for daily news and videos

Install App

മൂന്ന് തവണ ഗര്‍ഭിണി, നടിക്ക് ഗര്‍ഭഛിദ്രം നടത്തിയത് മന്ത്രി പറഞ്ഞിട്ട്; കൂടുതല്‍ വെളിപ്പെടുത്തല്‍

Webdunia
വ്യാഴം, 1 ജൂലൈ 2021 (11:10 IST)
മുന്‍ മന്ത്രി എം.മണികണ്ഠന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് നടിക്കു ഗര്‍ഭഛിദ്രം നടത്തിയതെന്ന് ഡോക്ടര്‍മാര്‍. അന്വേഷണസംഘത്തോട് ഇക്കാര്യം ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. മണികണ്ഠനെതിരായ പീഡനക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിനു മുന്‍പാകെയാണ് ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍. അന്വേഷണസംഘം ഇക്കാര്യം മൊഴിയായി രേഖപ്പെടുത്തി. 
 
മുഖത്തു പരുക്കേറ്റ നിലയില്‍ നടി ചികിത്സ തേടിയിരുന്നതായും മറ്റൊരു ഡോക്ടര്‍ വെളിപ്പെടുത്തി. അഞ്ചു വര്‍ഷം ഒരുമിച്ചു താമസിക്കുന്നതിനിടെ മൂന്നു തവണ ഗര്‍ഭിണിയായെന്നും വിവാഹം കഴിഞ്ഞു കുട്ടികള്‍ മതിയെന്ന കാരണത്താല്‍ ഗര്‍ഭഛിദ്രം നടത്തിയതായും നടി നേരത്തേ വെളിപ്പെടുത്തിയിരുന്നു.
 
വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ചെന്നും വധിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ച് മണികണ്ഠനെതിരെ നടി പരാതി നല്‍കിയിരുന്നു. ബെംഗളൂരുവിലെ ഒളിത്താവളത്തില്‍ നിന്ന് ജൂണ്‍ 20 നാണ് മണികണ്ഠനെ പിടികൂടിയത്. തെക്കന്‍ ജില്ലയിലുള്ള ഒരു ഹോട്ടല്‍ മുറിയില്‍ മണികണ്ഠനും നടിയും ഒരുമിച്ചു താമസിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സപ്ലൈകോയുടെ റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ 40 ശതമാനം വരെ വിലക്കുറവ് : മന്ത്രി ജി ആർ അനിൽ

നീന്തല്‍ക്കുളത്തില്‍ ചാടുന്നതിനിടെ നട്ടെല്ലിന് പരിക്കേറിയാള്‍ മരിച്ചു

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ല:മന്ത്രി വി ശിവൻകുട്ടി

സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചു; മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു

കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; കെഎസ്ആര്‍ടിസി 2016 ന് ശേഷം ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments