വോട്ടെണ്ണലിൽ 12 സീറ്റിൽ അട്ടിമറിയെന്ന് ആർജെഡി, മൂന്നു സീറ്റുകളീൽ റീ കൗണ്ടിങ് വേണമെന്ന് സി‌പിഐഎംഎൽ

Webdunia
ബുധന്‍, 11 നവം‌ബര്‍ 2020 (08:03 IST)
പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ് വോട്ടെണ്ണലിൽ അട്ടിമറി നടന്നെന്ന ആരോപണവുമായി മഹാസഖ്യം. 12 സീറ്റുകളിൽ അട്ടിമറി നടന്നു എന്ന ആരോപണവുമായി ആർജെഡി രംഗത്തെത്തി. റിട്ടേർണിങ് ഓഫീസർമാരെ ഭീഷണിപ്പെടുത്തി. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും എന്ന് ആർജെഡി നേതാവ് മനോജ് ഥാ വ്യക്തമാക്കി.
 
മൂന്നു സീറ്റുകളിൽ റീ കൗണ്ടിങ് വേണമെന്നാവശ്യപ്പെട്ട് സിപിഐഎംഎൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. വിജയ സ്ഥാനാർത്ഥികൾക്ക് കമ്മീഷൻ സർട്ടിഫിക്കറ്റ് നൽകുന്നില്ല എന്ന ആരോപ്പണവുമായി കോൺഗ്രസ്സും എത്തി. കൊൺഗ്രസ്സും. തെരഞ്ഞെടുപ്പ് കമ്മീഷനെൻ കാണും. എന്നാൽ അട്ടിമറി ആരോപണം തള്ളി ബിജെപി രംഗത്തെത്തി. തോൽക്കുമ്പോഴുള്ള സ്ഥിരം ആരോപണമാണിത് എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്സ്വാളിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതികൾ തള്ളിയാൽ മഹാസഖ്യം കോടതിയെ സമീപിച്ചേയ്ക്കും എന്നാണ് റിപ്പോർട്ടുകൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

അടുത്ത ലേഖനം
Show comments