മുംബൈ സ്ഫോടനം: രണ്ട് പ്രതികള്‍ക്ക് വധശിക്ഷ, അബു സലേമിനും കരിമുളള ഖാനും ജീവപര്യന്തം

1993 മുംബൈ സ്ഫോടനം: താഹിർ മെർച്ചന്റിനും ഫിറോസ് ഖാനും വധശിക്ഷ

Webdunia
വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (13:47 IST)
രാജ്യത്തെ നടുക്കിയ 1993 മുംബൈ സ്‌ഫോടനകേസില്‍ അബു സലേം, കരിമുള്ള ഖാന്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവും താഹിർ മെർച്ചന്‍റ്, ഫിറോസ് ഖാൻ എന്നിവർക്കു വധശിക്ഷയും കോടതി വിധിച്ചു. മറ്റൊരു പ്രതിയായ റിയാസ് സിദ്ദീഖിക്ക് പത്ത് വര്‍ഷത്തെ തടവും കോടതി വിധിച്ചു. 
 
വധശിക്ഷ ഒഴിവാക്കിയുള്ള വകുപ്പുകള്‍ മാത്രമേ അബു സലേമിനു നേരെ ചുമത്തുകയുള്ളൂ എന്ന നിബന്ധനയായിരുന്നു പോർച്ചുഗലില്‍ പൗരത്വമുള്ള അയാളെ അവിടെനിന്നു വിട്ടുകിട്ടുന്നതിനായി മുന്നോട്ട് വച്ചത്. അതേസമയം, കേസിലെ മുഖ്യപ്രതിയായ യാക്കൂബ് മേമനുമായി ഗൂഢാലോചനയിൽ ഏർപ്പെട്ടതായി തെളിഞ്ഞതുകൊണ്ടാണ് താഹിർ മെർച്ചന്റിനും ഫിറോസ് ഖാനും കോടതി വധശിക്ഷ വിധിച്ചത്. 
 
കേസിൽ അബുസലേം ഉള്‍പ്പെടെ ആറുപേരാണ് കുറ്റക്കാരെന്ന് പ്രത്യേക ടാഡ കോടതി കണ്ടെത്തിയിരുന്നു. 257 പേരുടെ മരണത്തിനും 713 പേരുടെ പരിക്കിനും ഇടയാക്കിയ സ്ഫോടന പരന്പര ഉണ്ടായി 24 വർഷങ്ങൾക്കുശേഷമാണ് കോടതിയുടെ ഈ വിധി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ഇതാദ്യം; കര്‍ണാടകയില്‍ ജോലിചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി

നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു; മരണകാരണം ഹൃദയാഘാതം

നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടെ ആത്മഹത്യ; കോണ്‍ഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണം

വിശ്വാസത്തിന് കോടികളുടെ വിലയിട്ട് നടത്തിയ കച്ചവടം; സ്വർണപ്പാളികൾ 2019 ൽ വൻതുകയ്ക്ക് മറിച്ചുവിറ്റു

'വിമാനത്താവളം മുതൽ സുരക്ഷയൊരുക്കണം; ആരും പിന്തുടരരുത്'; കരൂർ സന്ദർശനത്തിൽ ഉപാധികൾവെച്ച് വിജയ്

അടുത്ത ലേഖനം
Show comments