Webdunia - Bharat's app for daily news and videos

Install App

ബക്രീദ് ഇളവ് രോഗവ്യാപനത്തിന് കാരണമായാല്‍ നടപടി നേരിടേണ്ടിവരും: കേരളത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം

ശ്രീനു എസ്
ചൊവ്വ, 20 ജൂലൈ 2021 (15:51 IST)
ബക്രീദിനോടനുബന്ധിച്ച് സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കിയതില്‍ കേരളത്തിന്  സുപ്രീംകോടതിയുടെ വിമര്‍ശനം. സമ്മര്‍ദത്തിനു വഴങ്ങി യുള്ള കോവിഡ് ഇളവുകള്‍ ദയനീയം എന്ന് സുപ്രീംകോടതി. വ്യാപാരികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇളവുകള്‍ എന്ന വാദത്തിലാണ് പരാമര്‍ശം. ഇളവുകള്‍ രോഗവ്യാപനത്തിന് കാരണം ആയാല്‍ നടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്. നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയ കേരളത്തിന്റെ നടപടിക്കെതിരെ വന്ന ഹര്‍ജിയിലാണ് കോടിതി ഇക്കാര്യം പറഞ്ഞത്. റോഹിന്റന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഇത് പരിഗണിച്ചത്.
 
കൂടാതെ സമ്മര്‍ദ്ദ ശക്തികളെ മൗലിക അവകാശം സംരക്ഷിക്കുന്നതില്‍ ഇടപെടാന്‍ അനുവദിക്കരുതെന്നും യുപിയിലെ കന്‍വര്‍ യാത്രാ കേസിലെ നിര്‍ദേശങ്ങള്‍ കേരളത്തിനും ബാധകമാണെന്നും കോടതി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments