Webdunia - Bharat's app for daily news and videos

Install App

മാര്‍ച്ചുമുതല്‍ ഡിസംബര്‍ വരെയുള്ള 9 മാസത്തിനിടയ്ക്ക് ഇന്ത്യയില്‍ 2 കോടി കുട്ടികള്‍ ജനിക്കും: യുനിസെഫ്

ജോര്‍ജി സാം
വെള്ളി, 8 മെയ് 2020 (12:22 IST)
ഇന്ത്യയില്‍ കൊവിഡ് വ്യാപിച്ചു തുടങ്ങിയ മാര്‍ച്ചു മുതല്‍ വരുന്ന ഡിസംബര്‍ വരെയുള്ള ഒന്‍പത് മാസത്തിനിടയ്ക്ക് രണ്ടുകോടി കുട്ടികള്‍ ജനിക്കുമെന്ന് യുനിസെഫ്. യുഎന്‍ പോപ്പുലേഷന്‍ ഡിവിഷന്റെ കഴിഞ്ഞ വര്‍ഷത്തെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് യുനിസെഫിന്റെ കണക്കുകൂട്ടല്‍.
 
ഇന്ത്യക്ക് പിന്നില്‍ ചൈനയില്‍ ഒരുകോടി മുപ്പത് ലക്ഷവും നൈജീരിയയില്‍ 64 ലക്ഷവും പാക്കിസ്ഥാനില്‍ 50 ലക്ഷവും യുഎസില്‍ ‍33 ലക്ഷവും കുട്ടികള്‍ ജനിക്കുമെന്നും യുനിസെഫ് പറയുന്നു.

ഇത്തരത്തില്‍ ലോകത്താകമാനം 11 കോടിയിലധികം കുട്ടികള്‍ ജനിക്കും. മാതൃദിനമായ മെയ് 10ന് മുന്നോടിയായാണ് യുനിസെഫ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സീറ്റ് സംവരണം: വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയവരെ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്; 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ രാജ്‌നാഥ് സിങ്

'ലജ്ജിക്കുന്നു, ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ': ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണയ്ക്കില്ലെന്ന് നടി ആമിന നിജാം

അടുത്ത ലേഖനം
Show comments