മാര്‍ച്ചുമുതല്‍ ഡിസംബര്‍ വരെയുള്ള 9 മാസത്തിനിടയ്ക്ക് ഇന്ത്യയില്‍ 2 കോടി കുട്ടികള്‍ ജനിക്കും: യുനിസെഫ്

ജോര്‍ജി സാം
വെള്ളി, 8 മെയ് 2020 (12:22 IST)
ഇന്ത്യയില്‍ കൊവിഡ് വ്യാപിച്ചു തുടങ്ങിയ മാര്‍ച്ചു മുതല്‍ വരുന്ന ഡിസംബര്‍ വരെയുള്ള ഒന്‍പത് മാസത്തിനിടയ്ക്ക് രണ്ടുകോടി കുട്ടികള്‍ ജനിക്കുമെന്ന് യുനിസെഫ്. യുഎന്‍ പോപ്പുലേഷന്‍ ഡിവിഷന്റെ കഴിഞ്ഞ വര്‍ഷത്തെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് യുനിസെഫിന്റെ കണക്കുകൂട്ടല്‍.
 
ഇന്ത്യക്ക് പിന്നില്‍ ചൈനയില്‍ ഒരുകോടി മുപ്പത് ലക്ഷവും നൈജീരിയയില്‍ 64 ലക്ഷവും പാക്കിസ്ഥാനില്‍ 50 ലക്ഷവും യുഎസില്‍ ‍33 ലക്ഷവും കുട്ടികള്‍ ജനിക്കുമെന്നും യുനിസെഫ് പറയുന്നു.

ഇത്തരത്തില്‍ ലോകത്താകമാനം 11 കോടിയിലധികം കുട്ടികള്‍ ജനിക്കും. മാതൃദിനമായ മെയ് 10ന് മുന്നോടിയായാണ് യുനിസെഫ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

2022ന് ശേഷം കൂട്ടപ്പിരിച്ചുവിടലുമായി ആമസോൺ: 30,000 പേർക്ക് ജോലി നഷ്ടപ്പെടും

ഉച്ചയ്ക്ക് ശേഷം കുറഞ്ഞത് 1200 രൂപ, സ്വർണവില കുത്തനെ താഴത്തേക്ക്

സഞ്ജു ഹീറോയാടാ..സംസ്ഥാന സ്കൂൾ കായികമേളയിലെ റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനെയും ഏറ്റെടുക്കും

പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റിയത് അസ്വാഭാവികം, പക്ഷേ ഞാന്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ല: രമേശ് ചെന്നിത്തല

കേരളത്തിലെ ആദ്യ ടോട്ടല്‍ ഓട്ടോമേറ്റഡ് ലാബുമായി രാജഗിരി ആശുപത്രി

അടുത്ത ലേഖനം
Show comments