ഉത്തർപ്രദേശിൽ പശുവിനെ കൊന്നാൽ 10 വർഷം തടവും 5 ലക്ഷം രൂപ പിഴയും

Webdunia
വ്യാഴം, 11 ജൂണ്‍ 2020 (09:11 IST)
ലഖ്നൗ: പശുവിക്കളെ കൊല്ലുന്നവർക്ക് പത്ത് വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിന് യോഗി ആദിത്യനാഥ് സർക്കാർ അംഗീകരം നൽകി. 1955ലെ ഗോഹത്യ നിയമം ഭേതഗതി ചെയ്താണ് പശുവിനെ കൊല്ലുന്നതിനും കടത്തുന്നതിനും ശിക്ഷ കടുപ്പിച്ചത്. പശുവിനെ ഉപേക്ഷിയ്ക്കുന്നവരും നിയമത്തിൽ ശിക്ഷിയ്ക്കപ്പെടും.
 
നിയമ പ്രകാരം. ഒരു പശുവിനെ കൊലപ്പെടുത്തിയാൽ ഒന്നമുതൽ ഏഴ് വർഷം വരെ കഠിന തടവും ഒന്നുമുതൽ മൂന്ന് ലക്ഷം വരെ പിഴയും ലഭിയ്കാം. പശുവിനെ ഉപദ്രവിയ്ക്കുക അംഗഭഭംഗം വരുത്തുക. തീറ്റയും ഭക്ഷണവും നൽകുക പട്ടിണിയ്ക്കിട്ട് കൊല്ലുക എന്നീ കുറ്റങ്ങൾക്കും ഇതേ ശിക്ഷ തന്ന ലഭിയ്ക്കും. കുറ്റം ആവർത്തിച്ചാൽ ശിക്ഷ പത്ത് വർഷമായും പിഴ അഞ്ച് ലക്ഷമായും ഉയരും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പണിയും എഐ ചെയ്യും, ചാറ്റ് ജിപിടി അറ്റ്ലസ് വെബ് ബ്രൗസർ പുറത്തിറക്കി ഓപ്പൺ എഐ

കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, സംസ്ഥാനം സഞ്ചരിക്കുന്നത് പുതിയ ദിശയിൽ: ഇ പി ജയരാജൻ

റെക്കോര്‍ഡ് ഭേദിച്ച ഉഷ്ണതരംഗത്തിന് ശേഷം ഐസ്ലാന്‍ഡില്‍ ആദ്യമായി കൊതുകുകളെ കണ്ടെത്തി

തന്ത്രപ്രധാനമായ പങ്കാളി, കാബൂളിൽ ഇന്ത്യൻ എംബസി ആരംഭിച്ച് കേന്ദ്രസർക്കാർ, ബന്ധം മെച്ചപ്പെടുത്തും

ഈ കര്‍ണാടക ഗ്രാമം 200 വര്‍ഷമായി ദീപാവലി ആഘോഷിക്കാത്തത് എന്തുകൊണ്ടെന്നെറിയാമോ?

അടുത്ത ലേഖനം
Show comments