രാത്രിയിൽ സംസ്‌കാരം നടത്തിയത് അക്രമങ്ങൾ ഒഴിവാക്കാൻ: വ്യത്യസ്‌ത ന്യായികരണവുമായി യുപി സർക്കാർ സുപ്രീം കോടതിയിൽ

Webdunia
ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (12:34 IST)
സംസ്ഥാനത്ത് ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കാനാണ് ഹത്രാസിൽ അക്രമത്തിൽ മരിച്ച പെൺകുട്ടിയുടെ സംസ്‌കാരം രാത്രിയിൽ തന്നെ നടത്തിയതെന്ന വാദവുമായി ഉത്തർ പ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ. വൻ തോതിൽ അക്രമങ്ങൾ നടക്കാൻ സാധ്യതയുണെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നെന്നും സുപ്രീം കോടതിയിൽ യു‌പി സർക്കാർ സംർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറയുന്നു.
 
സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജിയിലാണ് സർക്കാരിന്റെ സത്യവാങ്‌മൂലം. ബാബറി മസ്‌ജിദ് പൊളിച്ച കേസിൽ തലേ ദിവസം വിധി വന്നതിനാൽ ജില്ല അതീവ ജാഗ്രതയിലായിരുന്നുവെന്ന് സത്യവാങ്‌മൂലത്തിൽ പറയുന്നു. ഇതിന് പിന്നാലെയാണ് അക്രമങ്ങൾ നടക്കാൻ സാധ്യതയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചത്. ഹത്രാസിലെ സംഭവം സാമുദായിക സംഘർഷത്തിന് ഉപയോഗിക്കപ്പെടാൻ ഇടയുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ ചൂണ്ടിക്കാട്ടിയതായും റിപ്പോർട്ടിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തിരമായി നിർത്തണം, മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ

അടുത്ത ലേഖനം
Show comments