Webdunia - Bharat's app for daily news and videos

Install App

മോദിക്ക് ആശ്വാസമാകുമോ ?; ഗവര്‍ണറെ ‘തരിപ്പണമാക്കി’ മമത - വാക് പോര് രൂക്ഷം

സൈന്യത്തിന്റെ ഇടപെടലിനെ അനുകൂലിച്ച ഗവര്‍ണര്‍ക്ക് ചുട്ട മറുപടിയുമായി മമത രംഗത്ത്

Webdunia
ശനി, 3 ഡിസം‌ബര്‍ 2016 (19:49 IST)
ബംഗാളിലെ ടോൾ പ്ലാസകളിൽ സൈന്യത്തെ വിന്യസിച്ച കേന്ദ്ര നടപടിയെ എതിർത്ത മമത ബാനർജിയുടെ തീരുമാനത്തെ വിമർശിച്ച് പശ്ചിമ ബംഗാൾ ഗവർണർ കേശരി നാഥ് ത്രിപാഠി. സൈന്യം പോലെ ഉത്തരവാദിത്തമുള്ള വകുപ്പുകൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഏതൊരു വ്യക്തിയും ശ്രദ്ധിക്കണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഇതോടെ ഗവര്‍ണര്‍ക്കെതിരെ മമത രംഗത്തു വരുകയും ചെയ്‌തു. ഗവർണറുടെ ആരോപണം ദൗർഭാഗ്യകരമായിപോയി. അദ്ദേഹം കേന്ദ്രസർക്കാരിനെപ്പോലെയാണ് സംസാരിക്കുന്നത്. കഴിഞ്ഞ എട്ട് ദിവസങ്ങളായി അദ്ദേഹം നഗരത്തില്‍ ഉണ്ടായിരുന്നില്ല. ഇത്തരം കാര്യങ്ങൾ ആരോപിക്കുമ്പോൾ കാര്യങ്ങൾ ക‌ൃത്യമായി പഠിക്കണമെന്നും മമാത ബാനർജി പറഞ്ഞു.

പശ്ചിമ ബംഗാളിലെ ദേശീയ പാതയിലെ രണ്ട് ടോൾ ബൂത്തുകളിൽ സുരക്ഷയ്‌ക്ക് സൈനികരെ നിയമിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി മുഴുവൻ തന്റെ ഓഫീസിൽ തങ്ങി മുഖ്യമന്ത്രി മമത ബാനർജി പ്രതിഷേധിച്ചിരുന്നു. ടോൾ പ്ലാസകൾ സൈന്യം കൈയടക്കിയെന്നും അവര്‍ പണപ്പിരിവ് ഏറ്റെടുത്തുവെന്നും ബംഗാള്‍ മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്നുണ്ട്!

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 എയര്‍ലൈനുകള്‍: പട്ടികയില്‍ ഏതെങ്കിലും ഇന്ത്യന്‍ എയര്‍ലൈന്‍ ഉണ്ടോ?

അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിം 4900 കോടി കടക്കും

കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം

ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഭക്ഷണത്തിനായി കാത്തുനിന്ന 56 പേര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments