Webdunia - Bharat's app for daily news and videos

Install App

ഇത്രയേറെ കൊവിഡ് മരുന്നുകൾ എവിടെനിന്ന് ലഭിച്ചു? ബിജെപി എംപി ഗൗതം ഗംഭീറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Webdunia
തിങ്കള്‍, 24 മെയ് 2021 (14:04 IST)
ബിജെപി എംപിയും മുൻ ക്രിക്കറ്ററുമായ ഗൗതം ഗംഭീറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ദില്ലി ഹൈക്കോടതി. എങ്ങനെയാണ് ഇത്രയധികം കൊവിഡ് മരുന്നുകൾ വിതരണം ചെയ്യാൻ ഗംഭീറിനായതെന്നും ഇത് എവിടെ നിന്നാണ് ലഭിച്ചതെന്നും കോടതി ചോദിച്ചു.
 
നേരത്തെ ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ ചികിത്സയ്ക്ക് ആവശ്യമായ ഫാബിഫ്ലു ഗുളികകൾ വലിയ അളവിൽ ഗംഭീർ തന്റെ ഓഫീസ് വഴി വിതരണം ചെയ്‌തിരുന്നു. കൊവിഡ് മരുന്നുകൾ വിപണിയിൽ ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ ഇത്രയധികം മരുന്നുകൾ എങ്ങനെ ഗംഭീറിന്റെ കൈവശം വന്നുവെന്നതാണ് ഹൈക്കോടതി ആരാഞ്ഞത്.
 
നേരത്തെ കൊവിഡ് വ്യാപനസമയത്ത് സഹായങ്ങൾ എത്തിച്ച കോൺഗ്രസ് നേതാവ് ശ്രീനിവാസിനെതിരെയും ഡൽഹി പോലീസ് നടപടി ആരംഭിച്ചിരുന്നു. കോൺഗ്രസ് നേതാവിനെ ഈ വിഷയവുമായി ബന്ധപ്പെട്ട് സിബിഐ വിളിപ്പിക്കുകയും ചെയ്‌തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments