Webdunia - Bharat's app for daily news and videos

Install App

Karnataka New CM: സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും; ശിവകുമാറിന് നീരസം, അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്

Webdunia
തിങ്കള്‍, 15 മെയ് 2023 (09:22 IST)
Karnataka New CM: സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകും. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കാണ്. ഡി.കെ.ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഒരു ഉപമുഖ്യമന്ത്രി എന്ന ഫോര്‍മുലയാണ് ശിവകുമാര്‍ പക്ഷം മുന്നോട്ടുവയ്ക്കുന്നത്. രണ്ടാം ടേമില്‍ മുഖ്യമന്ത്രി സ്ഥാനം വേണമെന്നും ശിവകുമാര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇത് സിദ്ധരാമയ്യ പക്ഷം അംഗീകരിക്കാന്‍ സാധ്യത കുറവാണ്. 
 
ഒന്നിലേറെ ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടെങ്കില്‍ ഉപമുഖ്യമന്ത്രി പദം തനിക്ക് വേണ്ട എന്ന നിലപാടിലാണ് ശിവകുമാര്‍. ഉപമുഖ്യമന്ത്രിസ്ഥാനം ലഭിച്ചാലും പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാനും ശിവകുമാര്‍ ആഗ്രഹിക്കുന്നു. അതേസമയം ഇത് തന്റെ അവസാന തിരഞ്ഞെടുപ്പ് ആയിരുന്നെന്നും ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലാത്തതിനാല്‍ തനിക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കണമെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ

വരുന്നത് ജോലി ഹോബിയാകുന്ന കാലം, എ ഐ എല്ലാ ജോലികളും ഇല്ലാതെയാക്കുമെന്ന് ഇലോൺ മസ്ക്

അടുത്ത ലേഖനം
Show comments