Webdunia - Bharat's app for daily news and videos

Install App

ആലോചിയ്ക്കട്ടെ: കേന്ദ്രത്തിന്റെ നിർദേശം നിരസിയ്ക്കാതെ കർഷകർ

Webdunia
വ്യാഴം, 21 ജനുവരി 2021 (13:42 IST)
കാർഷിക നിയമങ്ങൾതിരായ സമരത്തിനിടെ ആദ്യമായി കേന്ദ്ര സർക്കാർ നിർദേശത്തെ തള്ളാതെ കർഷകർ. അടുത്ത 18 മാസത്തേയ്ക്ക് കാർഷിക നിയമങ്ങൾ നടപ്പിലാക്കില്ലെന്നും. ഇക്കാര്യം വ്യക്തമാക്കി സുപ്രീം കൊടതിയിൽ സത്യവാങ്മൂലം നൽകാമെന്നുമുള്ള 10 ആം വട്ട ചർച്ചയിലെ നിർദേശത്തിൽ ആലോചിച്ച് മറുപടി പറയാം എന്നാണ് കർഷകർ കേന്ദ്രത്തിന് നൽകിയിരിയ്കുന്ന മറുപടി. എംഎസ്‌പിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കമ്മറ്റിയെ നിയോഗിയ്ക്കാം എന്നും കേന്ദ്രം കർഷകർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. നിയമങ്ങൾ പിൻവലിയ്ക്കാതെ സമരം അവസാനിപ്പിയ്ക്കില്ല എന്ന നിലപാട് ഇതാദ്യമായാണ് കർഷകർ അയവുവരുത്തുന്നത്. ജനുവരി 22ന് ഇക്കാര്യത്തിൽ തീരുമാനം അറിയിയ്ക്കാം എന്നാണ് കർഷകർ കേന്ദ്രത്തെ അറിയിച്ചിരിയ്കുന്നത്. അതേസമയം റിപ്പബ്ലിക് ദിനത്തിൽ നടത്താൻ തീരുമാനിച്ചിട്ടുള്ള ട്രാക്ടർ റാലിയിൽ മാറ്റമുണ്ടാകില്ല എന്നും കർഷകർ വ്യക്തമാക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments