Webdunia - Bharat's app for daily news and videos

Install App

അവിഹിതബന്ധമെന്ന് സംശയം; ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു

അവിഹിതബന്ധമെന്ന് സംശയം; ഒടുവില്‍ ഭര്‍ത്താവിന് അതു ചെയ്യേണ്ടി വന്നു !

Webdunia
വ്യാഴം, 22 ജൂണ്‍ 2017 (10:53 IST)
അവിഹിതബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ നടന്ന വാക്കേറ്റത്തിനൊടുവില്‍ ഭര്‍ത്താവ്  ഭാര്യയെ കൊലപ്പെടുത്തി. ദില്ലി ദില്‍ഷാദ് ഗാര്‍ഡനില്‍ ബുധനാഴ്ചയായിരുന്നു സംഭവം അരങ്ങേറിയത്. കാറ്ററിങ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ബിനോ ബിസന്ത് ഭാര്യ രേഖയെ മുത്തപ്പിയഞ്ചോളം തവണ കത്തികൊണ്ട് കുത്തിയതായി പൊലീസ് പറഞ്ഞു. 
 
ബുധനാഴ്ച രാവിലെ 5.30ഓടെ ജോലി കഴിഞ്ഞെത്തിയ ബിനോ വാക്കേറ്റത്തിനൊടുവില്‍ ഭാര്യയെ കൊലപ്പെടുത്തിയത്. ശബ്ദംകേട്ട് ഓടിവന്ന പതിനഞ്ചുകാരനായ മകനെയും ബിനോ ആക്രമിച്ചു. അമ്മ കൊലപ്പെടുത്തുന്നത് തടഞ്ഞ മകന്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൈയ്യില്‍ കുത്തേറ്റ കുട്ടിയുടെ ആരോഗ്യനില  തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിനുശേഷം ബിനോ ഒളിവിലാണ്. സംഭവത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസ് പ്രതിക്കുവേണ്ടി തിരച്ചില്‍ നടത്തുകയാണ്.

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: ഏപ്രില്‍ 21ന് കാസര്‍ഗോട്ട് തുടക്കം, മെയ് 23ന് തിരുവനന്തപുരത്ത് സമാപനം

ഇറ്റലിയില്‍ തടവുകാര്‍ക്ക് വേണ്ടി സെക്‌സ് റൂം തുറന്നു!

Shine Tom Chacko: കേരള പൊലീസിനോടാണോ കളി; ഷൈന്‍ ടോം ചാക്കോയെ കുടുക്കിയ ചോദ്യവലി 'ബ്രില്ല്യന്‍സ്', ഒളിവിലും 'നിരീക്ഷണം'

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ

അടുത്ത ലേഖനം
Show comments