Webdunia - Bharat's app for daily news and videos

Install App

കണ്ണില്ലാത്ത ക്രൂരത; ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികളോട് വീട്ടില്‍ കയറി ചെയ്തത്...

യോഗി ആദിത്യനാഥ് രാജിവെച്ചില്ലെങ്കില്‍ കളി മാറും!

Webdunia
തിങ്കള്‍, 14 ഓഗസ്റ്റ് 2017 (08:54 IST)
ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ലഭിക്കാതെ 70ലധികം പേര്‍ മരിച്ച സംഭവത്തിലെ ഞെട്ടല്‍ മാറുന്നതിനു മുമ്പേ ഞെട്ടിക്കുന്ന മറ്റൊരു സംഭവം. പത്തൊന്‍‌പതും പതിനെഴും വയസ്സുള്ള പെണ്‍കുട്ടികളെ വീടിനകത്ത് വെച്ച് പച്ചക്ക് കത്തിച്ചു. ബറേലിയിലെ ജഹാം‌ഗീര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത് . 
 
ബിജെപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റ ശേഷം സംസ്ഥാനത്ത് നടന്ന ക്രൂരകൃത്യങ്ങളുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടികളെ അഞ്ജാതന്‍ തീയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പെണ്‍കുട്ടികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. 
 
നിലവിളി കേട്ട് വീട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചു. വീട്ടുകാര്‍ എത്തിയപ്പോഴേക്കും ആക്രമി ഓടിരക്ഷപെടുകയായിരുന്നു. ഇരുട്ടായതിനാല്‍ ആക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ കുടുംബത്തിന് ശത്രുക്കളാരും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം നടക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാര്‍ട്ടിയിലുമില്ല, പാര്‍ലമെന്ററി പാര്‍ട്ടിയിലുമില്ല; മാങ്കൂട്ടത്തിലിനെ തള്ളി വീണ്ടും സതീശന്‍

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും

ലുലു ഗ്രൂപ്പ് പിന്നിൽ, യൂസഫലിയെ പിന്നിലാക്കി ജോയ് ആലുക്കാസ് മലയാളികളിൽ ഏറ്റവും സമ്പന്നൻ, ഫോബ്സ് സമ്പന്നപട്ടിക പുറത്ത്

Suresh Gopi: 'അതൊന്നും എംപിയുടെ ജോലിയല്ല'; അപേക്ഷയുമായി വന്ന വൃദ്ധനോട് സുരേഷ് ഗോപി (വീഡിയോ)

അഷ്ടമിരോഹിണി ഞായറാഴ്ച: ഗുരുവായൂരിൽ 40,000 പേർക്കുള്ള സദ്യ ഒരുക്കും, നടക്കുന്നത് 200ലേറെ കല്യാണങ്ങൾ

അടുത്ത ലേഖനം
Show comments