Webdunia - Bharat's app for daily news and videos

Install App

ട്വിറ്റര്‍, ഫേസ്ബുക്കുമായി പോരാട്ടത്തിന് ഒരുങ്ങുന്നു !

ഫേസ്ബുക്കിനെ തകര്‍ക്കാന്‍ ട്വിറ്ററിന്റെ പുതിയ പദ്ധതി !

Webdunia
വ്യാഴം, 9 നവം‌ബര്‍ 2017 (12:54 IST)
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ തങ്ങളുടെ ആശയങ്ങും അഭിപ്രായങ്ങളും പങ്കുവെയ്ക്കുന്നത് ട്വിറ്ററിലൂടെയാണ്. ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ഏറെ സന്തോഷമാകുന്ന വാര്‍ത്തയാണ് ട്വീറ്റുകളില്‍ അക്ഷരങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നുവെന്നത്.
 
നേരത്തെ 140 അക്ഷരങ്ങള്‍ മാത്രമായിരുന്നു അനുവദിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 280 ആക്കിയാണ് ട്വിറ്റര്‍ ഉയര്‍ത്തിയിട്ടുള്ളത്. ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ട്വിറ്റര്‍ ഇക്കാര്യം പ്രഖ്യാപിക്കുന്നത്. ട്വിറ്ററില്‍ ലഭ്യമായിടുള്ള എല്ലാ ഭാഷകളിലും ഇതോടെ 140 വാക്കുകള്‍ക്ക് പകരം 280 വാക്കുകളില്‍ ട്വീറ്റ് ചെയ്യാന്‍ സാധിക്കും.
 
എന്നാല്‍ ചൈനീസ്, ജാപ്പനീസ്, കൊറിയന്‍ ഭാഷകള്‍ക്ക് ട്വിറ്ററിലെ പുതിയ പരിഷ്കാരം ലഭ്യമാകില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ സെപ്തംബറിലാണ് ട്വിറ്റര്‍ അക്ഷര പരിധി ഉയര്‍ത്തുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Iran Nuclear Weapon: എപ്പോൾ വേണമെങ്കിലും സംഭവിക്കം, ഇറാൻ ആണവായുധം നിർമിക്കുന്നതിന് തൊട്ടടുത്തെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുകയുള്ളുവെന്ന് യുകെ സുപ്രീംകോടതി

ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്നത് പുരുഷ മേധാവിത്വ സമൂഹത്തിന്റെ ഭാഗമായി ഉയര്‍ന്നു വരുന്നത്: എംവി ഗോവിന്ദന്‍

ചൈനയ്‌ക്കെതിരായ നീക്കങ്ങള്‍ മസ്‌കിനെ അറിയിക്കരുതെന്ന് പെന്റഗണിന് ട്രംപിന്റെ നിര്‍ദേശം

പാലക്കാട് കുടുംബത്തോടൊപ്പം വിനോദയാത്ര പോയ പത്തു വയസ്സുകാരി മരിച്ചു; മരണകാരണം സോഡിയം കുറഞ്ഞതെന്ന് ഡോക്ടര്‍മാര്‍

അടുത്ത ലേഖനം
Show comments