Webdunia - Bharat's app for daily news and videos

Install App

സല്‍പേരിന്‌ കോട്ടം തട്ടുമെന്ന് ചൂണ്ടിക്കാട്ടി; പീഡനത്തിനിരയായ വിദ്യാര്‍ഥിനി ക്ലാസില്‍ വരേണ്ടെന്ന് അധികൃതര്‍

പീഡനത്തിനിരയായ വിദ്യാര്‍ഥിനി ക്ലാസില്‍ വരേണ്ടെന്ന് അധികൃതര്‍

Webdunia
വെള്ളി, 28 ഏപ്രില്‍ 2017 (14:35 IST)
പീഡനത്തിനിരയായ പത്താ ക്ലാസ് വിദ്യാര്‍ത്ഥിനിയോട് ഇനി ക്ലാസില്‍ വരേണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചതായി പരാതി. ഡല്‍ഹിയിലെ ഒരു പ്രധാന സ്വകര്യ സ്‌കൂളിലാണ് ഇത്തരത്തില്‍ സല്‍പേരിന്‌ കോട്ടം തട്ടുമെന്ന് ചൂണ്ടിക്കാട്ടി പീഡനത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയോട് ക്ലാസില്‍ വരേണ്ടെന്ന് പറഞ്ഞത്.
 
തട്ടിക്കൊണ്ട് പോയി വാഹനത്തില്‍ നിന്ന് പീഡിപ്പിച്ചതിന് ശേഷം വിദ്യാര്‍ഥിനിയെ അക്രമികള്‍ പുറത്തേക്കെറിയുകയായിരുന്നു. എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം സ്‌കൂളില്‍ തിരിച്ചെത്തിയെങ്കിലും മറ്റ് കുട്ടികള്‍ തന്റെ അടുത്ത് ഇരിക്കുന്നത് അദ്ധ്യാപകര്‍ വിലക്കിയിരുന്നു. തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നതായും കുട്ടി പറഞ്ഞു. 
 
ക്ലാസില്‍ വരാതിരുന്നാല്‍ പത്താം ക്ലാസ് പരീക്ഷയില്‍ വിജയിപ്പിക്കാം. കുടാതെ അടുത്ത അധ്യയന വര്‍ഷം മറ്റൊരു സ്‌കൂളില്‍ ചേര്‍ന്നുകൊള്ളാനുമാണ് രക്ഷിതാക്കളോട് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതായി രക്ഷിതാക്കള്‍ പറയുന്നു. തുടന്ന് പരാതി നല്‍കുകയും വനിതാ കമ്മിഷന്‍ തെളിവെടുപ്പ് നടത്തുകയും വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Price: മെരുക്കാനാവാതെ സ്വർണവില, 75,000 കടന്നു

VS Achuthanandan: വലിയ ചുടുകാട്ടില്‍ വി.എസ് അന്ത്യവിശ്രമം കൊള്ളുക ഇവിടെ; തൊട്ടടുത്ത് പ്രിയ സുഹൃത്ത്

Karkadaka Vavu: കര്‍ക്കടക വാവ്, സംസ്ഥാനത്ത് നാളെ പൊതു അവധി

വിഎസിനെ കാണാന്‍ ആള്‍ക്കൂട്ടത്തിനൊപ്പം കാത്തുനിന്ന് ചെന്നിത്തല

VS Achuthandnan: 'കണ്ണേ കരളേ വിഎസേ'; മഴയും തോറ്റു, നിരത്തുകളില്‍ കടലിരമ്പം

അടുത്ത ലേഖനം
Show comments