ഹരിയാനയില്‍ ബിജെപിയ്ക്ക് പിന്തുണയായത് ഗുര്‍മീതോ?; ആ തന്ത്രങ്ങള്‍ മെനഞ്ഞത് അമിത് ഷാ !

ഹരിയാനയില്‍ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി റാം റഹീമിന്റെ പിന്തുണ നേടിയതിന് പിന്നില്‍ അമിത് ഷാ?

Webdunia
തിങ്കള്‍, 28 ഓഗസ്റ്റ് 2017 (11:41 IST)
ഹരിയാന തെരഞ്ഞെടുപ്പില്‍ ഗുര്‍മീത് റാം റഹീം ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്.  തെരഞ്ഞെടുപ്പിന്റെ സമയത്ത് ദേരയുടെ പിന്തുണ തേടി ബിജെപി നേതാക്കള്‍ ഒക്ടോബര്‍ ഏഴിന് അദ്ദേഹത്തെ നേരിട്ടുകണ്ടെന്നും രഹസ്യകൂടിക്കാഴ്ച നടത്തിയെന്നും എക്‌ണോമിക് ടൈംസ്  അന്ന് റിപ്പോര്‍ട്ടു ചെയ്തിരുന്നു.
 
പൊളിങ് നടക്കുന്നതിന് ഒരാഴ്ച മുമ്പാണ് ബിജെപി നേതാക്കള്‍ക്ക് ‘ഗുരുജി’യെ കാണാന്‍ എത്തിയത്. ഒക്ടോബര്‍ ഏഴിന് 90 ബിജെപി സ്ഥാനാര്‍ത്ഥികളില്‍ 44 പേര്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെ കാണാനായി സിര്‍സയിലെ ദേരയിലെത്തിയതായി വിവരമുണ്ട്. വൈകുന്നേരം അഞ്ചുമണിക്കാണ് കൂടിക്കാഴ്ച ആരംഭിച്ചത്. 
 
ആ കൂടിക്കാഴ്ച 15മിനിറ്റ്  നീണ്ടുനിന്നു. തുടര്‍ന്ന് റാം റഹീം ബിജെപി നേതാക്കളോട് ദേരയുടെ രാഷ്ട്രീയ ഘടകത്തെ കാണാന്‍ ആവശ്യപ്പെട്ടുവെന്നും വിവരമുണ്ട്. ശേഷം ഒന്നു രണ്ടുദിവസത്തിനകം ചരിത്രത്തിലാദ്യമായി ദേര ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. അത് ബിജെപിക്കായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

യുഎസിന്റെ വിരട്ടല്‍ ഏറ്റു?, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു, ആക്രമി സംഘത്തിനായി ഊർജിത അന്വേഷണം

'നിങ്ങള്‍ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു'; എസ്‌ഐടിക്ക് മുന്നില്‍ ചിരിച്ചുകൊണ്ട് എ പത്മകുമാര്‍

എന്റെ അമ്മ ഇന്ത്യയിലാണുള്ളത്. അവര്‍ക്ക് തൊടാന്‍ പോലും പറ്റില്ല: ഷെയ്ഖ് ഹസീനയുടെ മകന്‍

അടുത്ത ലേഖനം
Show comments