‘കൊലയാളി ഗെയിം അവന്റെ ജീവനെടുത്തു’ - കണ്ണീരണിഞ്ഞ് ദുല്‍ഖറിന്റെ നായിക ഐശ്വര്യ രാജേഷ്

‘സഹോദരന്റെ സുഹൃത്ത് ബ്ലൂവെയില്‍ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തു’ - ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐശ്വര്യ രാജേഷ്

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2017 (14:24 IST)
ലോകമെമ്പാടും കൊലയാളി ഗെയിമായ ബ്ലൂ വെയില്‍ പിടിമുറുക്കിയിരിക്കുകയാണ്. നിരവധി പേരാണ് കൊലയാളി ഗെയിമിന് അടിമയായി സ്വയം ജീവിതം അവസാനിപ്പിച്ചത്. കൌമാരക്കാരായ വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് കൂടുതലായി ഇതിന് ഇരയാകുന്നത്. ഇപ്പോഴിതാ, ബ്ലു വെയില്‍ ഗെയിം കളിച്ച് തന്റെ സഹോദരന്റെ സുഹൃത്ത് ആത്മഹത്യ ചെയ്തെന്ന വെളിപ്പെടുത്തലുമായി നടി ഐശ്വര്യ രാജേഷ് രംഗത്തെത്തിയിരിക്കുന്നു.
 
‘ഈ ഗെയിം നിരോധിക്കണമെന്നും ഒരുപാട് പേരാണ് ഈ ഗെയിം കളിക്കുന്നത്. എന്റെ അനിയന്റെ സുഹൃത്തും ഇങ്ങനെയാണ് മരിച്ചത്. അവന്റെ മരണം ഞങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. അവന് 23 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. നിലവില്‍ കേരളത്തില്‍ 2 കുട്ടികള്‍ ഈ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തതായിട്ടാണ് വിവരമെന്നും ഐശ്വര്യ പറയുന്നു. ഒരു ദേശീയ മാധ്യമമാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്.
 
കൊലയാളി ഗെയിമായ ബ്ലു വെയിലിനെ കുറിച്ചുള്ള അന്വേഷണങ്ങള്‍ നടക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ജോമോന്റെ സുവിശേഷം, നിവിന്‍ പോളിയുടെ സഖാവ് എന്നീ ചിത്രങ്ങളിലെ നായികയായിരുന്നു ഐശ്വര്യ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments