Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല ദേവപ്രശ്നത്തെക്കുറിച്ച് -3

ശബരിമല ദേവപ്രശ്നത്തെക്കുറിച്ച് -3
ശബരിമല ദേവപ്രശ്നം വിധിപ്രകാരമൊ? -3

(3) ഏറ്റവും പ്രധാനമായ സംഗതി നിര്‍ഗ്ഗമനദിവസം സ്വര-ശുഭാശുഭ നിര്‍ണ്ണയങ്ങള്‍ സംക്രമത്താല്‍ അസാദ്ധ്യമായ അശുഭചതുര്‍ത്ഥി ദിനത്തില്‍ ജ്യോത്സ്യര്‍ തന്‍റെ ശാരീരികവും മാനസികവുമായ അവസ്ഥാവിശേഷങ്ങളെ ദേവനില്‍ എങ്ങനെ ആരോപിച്ചുവെതാണ്?

മലയാളം വാരിക പുറം 92 ല്‍ പറയു ന്ന ത് ശബരിമല പ്രശ്നം തുടങ്ങുന്ന ദിവസം അശുഭദിനം എന്ന മാതൃഭൂമി റിപ്പോര്‍ട്ട് വായിച്ച് അസ്വസ്ഥനായ ജ്യോത്സ്യന്‍ തന്‍റെ അസ്വസ്ഥതയെ ദേവന്‍റെ അസ്വസ്ഥതയായി വ്യാഖ്യാനിച്ചെന്നാണ്.

ദൈവജ്ഞന് ശുഭകരമായ ശ്വാസവും മറ്റുമുള്ള ശുഭദിനത്തില്‍ പ്രശ്നത്തിന് നിര്‍ഗ്ഗമിക്കുമ്പോള്‍ ഉണ്ടാകുന്ന നിമിത്തസ്വഭാവമുള്ള അസ്വസ്ഥതകളെ ദേവന്‍റെ അസ്വസ്ഥതയായി വ്യാഖ്യാനിക്കാം എന്നത് പ്രസിദ്ധമാണ്.

അതീവ അശുഭകരമായ നിര്‍ഗ്ഗമനകാലത്തില്‍ പ്രശ്നചിന്ത തുടങ്ങുത് അശുഭകാലത്തിലാണെന്ന് പത്രത്തിലൂടെ അറിയുക - ഈ നിമിത്തം ജ്യോത്സ്യന്‍ എങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടത്?

ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം പൃച്ഛാകാലത്തെ അമംഗളകരമാക്കിയ മൂന്നാമന്‍റെ സാന്നിദ്ധ്യം പത്രപ്രവര്‍ത്തകന്‍റെ ആയിരുുവെന്നതാണ്. മോഹം എന്ന വാക്കില്‍ പേര് തുടങ്ങുന്ന ആ വ്യക്തി എല്ലാവരെയും മോഹിപ്പിച്ചുവെന്ന് തന്നെ പൃച്ഛാകാലത്തിലെ ക്ഷേത്രസംബന്ധമല്ലാത്ത സാിദ്ധ്യത്തിന് നിമിത്തമായ വ്യാഖ്യാനം നല്‍കാം.

പത്രക്കാരനാല്‍ സ്വാധീനിക്കപ്പെട്ട അമംഗളകരമായ പ്രശ്നത്തിന് കൂട്ട്ചേര്‍ന്ന ് നിര്‍ഗ്ഗമനത്തിന് ഒരുമ്പെടുമ്പോള്‍ പ്രശ്നചിന്തയുടെ ദിവസം അശുഭമെ ന്ന ് പത്രവാര്‍ത്ത. പത്രക്കാരന്‍ തുടങ്ങിയ അശുഭത്തെ പത്രം തന്നെ നിര്‍ഗ്ഗമാവസരത്തില്‍ ജ്യോത്സ്യനെ ധരിപ്പിച്ചു.

ജ്യോത്സ്യന് തുടര്‍ന്നുണ്ടായതായി ഭട്ടതിരിപ്പാട് പറയുന്ന അസ്വസ്ഥത ദേവന്‍റെ അസ്വതയുടെ പ്രതിഫലനമോ കള്ളപ്രശ്നത്തിന് കൂട്ട്യൂണി ജ്യോത്സ്യനോടുള്ള ദേവകോപത്തിന്‍റെ പ്രതിഫലനമോ?

സംക്രമത്തില്‍ വാഹനം കയറിയ ജ്യോത്സ്യര്‍ക്ക് യാത്രയിലുടനീളം മാതൃഭൂമിയിലെ അശുഭദിനവാര്‍ത്ത ദേഹാസ്വസ്ഥ്യവും ഹാങ്ങ്ഓവറും നല്‍കിയെന്ന് മലയാളം വാരികയില്‍ നിന്നും മനസ്സിലാക്കാം.

ജ്യോത്സ്യന് ദേവപ്രശ്നത്തിന് ശേഷം ഉണ്ടായിരിക്കു ക്ളേശങ്ങളും അപവാദവും ദേവകോപം നിമിത്തമല്ലേ?


ചെങ്ങന്ന ൂര്‍ മുതല്‍ ഭട്ടതിരിപ്പാടിന്‍റെ അനുഭവങ്ങളും നിമിത്ത വ്യാഖ്യാനങ്ങളും

അയ്യപ്പസ്വാമിയുടെയും ചമ്രവട്ടത്തപ്പന്‍റെയും കൃപാതിരേകം കൊണ്ടാണ് ചേന്നാസ് ഭട്ട'തിരികുലത്തിലെ ഒരു അയ്യപ്പഭക്തന്‍ ഈ പ്രശ്നവുമായി ബന്ധപ്പെട്ട സുഹൃത്തായ ഇടനിലക്കാരനൊപ്പം അവിടെ പോകുന്നതിനും വിലപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും ഇടയായത്.

ശബരിമലയിലെ തന്ത്രികുലശിരോമണി താഴമണ്‍ കണ്ടരര് മോഹനര് ശരിയല്ല, പൂജയറിയാത്തവനാണ്, ഭക്തിയില്ലാത്തവനാണ് എന്നൊക്കെ പണിക്കര്‍ പറഞ്ഞതുകേട്ട്് ലജ്ജിച്ചുപോയ തന്ത്രിപരമ്പരക്ക് ആ ക്ഷീണം മാറുവാന്‍ അഭിമാനമെന്നോണം അയ്യപ്പസ്വാമി മലയാളംവാരികയിലൂടെ സഹൃദയലോകത്തിന് കാട്ടിക്കൊടുത്തയാളാണ് കള്ളത്തരങ്ങള്‍ ചെയ്യുവാനോ, പറയുവാനോ, ചിന്തിക്കാന്‍ പോലുമോ ആവതില്ലാത്ത (പുറം 88) ശ്രീകുമാരഭട്ടതിരിപ്പാടെന്ന തന്ത്രികിടാവ്.

എന്‍റെ സുഹൃത്ത് ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞത് ഇദ്ദേഹം പറയു ന്ന കാര്യങ്ങള്‍ കവിതിലകന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കഥകളെ അനുസ്മരിപ്പിക്കുന്നുവെന്നാണ്. അദ്ദേഹം സത്യംസത്യംസത്യമായി പറയുന്ന കാര്യങ്ങളുടെ ശാസ്ത്രീയത നമുക്കൊന്ന ് പരിശോധിക്കാം.

(1) പമ്പയില്‍ പൃച്ഛക്ക് പോയ മോഹനന്‍പിള്ള പത്രസമ്മേളനം ശരിയാക്കി. യോഗനിഷ്ഠനായി ദേവഹിതാഹിതം പറയുന്നതിന് ദേവന്‍റെ അസ്വസ്ഥതയും പേറി യാത്ര ചെയ്ത ജ്യോത്സ്യന്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തതും സംസാരിച്ചതും അയ്യപ്പസ്വാമിയായിട്ടായിരുുവോ എന്ന ് സംശയം.

രാവിലെയുണ്ടായ അസ്വസ്ഥത സ്വാമിയുടേതായിരുന്നെങ്കില്‍ അത് തീര്‍ക്കാന്‍ ജപവും ധ്യാനവും മതിയായിരുുവെല്ലോ? പത്രസമ്മേളനം കൊണ്ട് അയ്യപ്പന്‍റെ അസ്വസ്ഥത പ്രതിഫലിച്ചത് എങ്ങനെയാണ് നീങ്ങുക?

(2) പമ്പയില്‍ ജ്യോത്സ്യനെത്തിയപ്പോള്‍ വെളപ്പൊക്കമാണ് എതിരേറ്റത്. പ്രകൃതിക്ഷോഭം. അതിന്‍റെ വിവരണം ഭട്ടതിരിപ്പാട് നല്‍കുന്ന ു. ദക്ഷിണയുമായി വന്ന ആള്‍ അങ്ങേക്കരയില്‍ കുടുങ്ങിപ്പോയി. ഈ നിമിത്തത്തിന്‍റെ വ്യാഖ്യാനമെന്ത്?

ഊരാളന്മാരുടെ പിണിയാളായി എത്തിയ ജ്യോത്സ്യനും പ്രശ്നവും അയ്യപ്പസ്വാമിക്ക് അഹിതമായി എന്നല്ലേ പമ്പാതീര്‍ത്ഥത്തിലെ ക്ഷോഭം സൂചിപ്പിച്ചത്.

(3) ജ്യോത്സ്യന് അശുഭനിമിത്തമായി പമ്പയെ ക്ഷോഭിപ്പിച്ച തുമ്പിക്കൈവണ്ണമാര്‍ന്ന മഴ ജ്യോത്സ്യനും ഭട്ടതിരിപ്പാടുള്‍പ്പെട്ട സംഘവും തീര്‍ത്ഥം കടന്ന ് മലകയറിയപ്പോള്‍ നിലച്ചത് സംഘത്തെ ആനന്ദത്തിലാറാടിച്ചുവത്രെ. മാന്യവായനക്കാര്‍ ലേഖകന്‍റെ ഭോഷത്തം മനസ്സിലാക്കുക.

(4) പിണിയാള്‍ സംഘത്തിന്‍റെ കഥ ഈവിധം മനോഹരമായി റിപ്പോര്‍ട്ട് ചെയ്ത ഭട്ടതിരിപ്പാടിന്‍റെ പൂണൂല്‍ സിധാനത്തില്‍ ദര്‍ശനത്തിന് നില്‍ക്കവേ ആരോ വലിച്ചുപൊ'ിച്ച് ഭട്ടതിരിയെ ചീത്തവിളിച്ചു പിടിച്ചുപുറത്താക്കിയത്രെ.

സ്വാമിഭക്തന് എത്ര നല്ല നിമിത്തം? ഈ നിമിത്തത്തിന് ശാസ്ത്രീയമായ വ്യാഖ്യാനമെന്താണ്? പുറം 89 ല്‍ ഭട്ടതിരി പറയുന്ന ത് - പൂണൂല്‍ പൊട്ടിച്ചു കാണിക്കുതില്‍ അയ്യപ്പന് ഒരു വ്യക്തമായ ഉദ്ദേശ്യം ഉണ്ടായിരുുവെന്ന ് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു പണിക്കര്‍ പ്രശ്നവേദിയില്‍ ഇക്കാര്യം രാശിയില്‍

Share this Story:

Follow Webdunia malayalam