Webdunia - Bharat's app for daily news and videos

Install App

പതാകയേന്താൻ ഇന്ത്യ പരിഗണിച്ചത് നീരജിനെ, ശ്രീജേഷാണ് അതിന് യോഗ്യനെന്ന് പറഞ്ഞത് നീരജ് ചോപ്ര

അഭിറാം മനോഹർ
തിങ്കള്‍, 12 ഓഗസ്റ്റ് 2024 (08:59 IST)
Neeraj chopra,Sreejesh
പാരീസ് ഒളിമ്പിക്‌സിന്റെ സമാപനചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്താന്‍ ഇന്ത്യന്‍ ഒളിമ്പിക് കമ്മിറ്റി ആദ്യം സമീപിച്ചത് പാരീസ് ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവായ നീരജ് ചോപ്രയെ ആയിരുന്നുവെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. നീരജിനെയാണ് പതാകയേന്താന്‍ സമീപിച്ചത് എന്നും എന്നാല്‍ ആ അവസരം താന്‍ ശ്രീജേഷിന് നല്‍കാന്‍ ആഗ്രഹിക്കുന്നതായി നീരജ് പറഞ്ഞതായും പിടി ഉഷ തന്നെയാണ് വ്യക്തമാക്കിയത്.
 
നിങ്ങള്‍ എന്നോട് ചോദിച്ചില്ലെങ്കിലും ഈ അവസരത്തിന് താന്‍ ശ്രീഭായിയുടെ പേര് നിര്‍ദേശിക്കുമായിരുന്നുവെന്ന് നീരജ് പിടി ഉഷയോട് പറഞ്ഞു. ശ്രീജേഷിന്റെ മഹത്തായ കരിയറിനോടും ഇന്ത്യന്‍ കായികരംഗത്ത് ശ്രീജേഷ് ഉണ്ടാക്കിയ സ്വാധീനത്തിന്റെയും ബഹുമാനമാണ് ഇതിലൂടെ നീരജ് പ്രദര്‍ശിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസം ഗില്‍ തന്നെ, പൂജ്യനായതിന് പിന്നാലെ താരത്തിനെതിരെ പരിഹാസം

കോലിയേയും രോഹിത്തിനെയും മടക്കി, ആരാണ് ബംഗ്ലാദേശിന്റെ പുതിയ പേസര്‍ ഹസന്‍ മഹ്മൂദ്!

ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ താരോദയം, അമ്പരപ്പിക്കുന്ന റെക്കോർഡ് സ്വന്തമാക്കി കമിന്ദു മെൻഡിൽ

Virat Kohli: പരിഹാസങ്ങള്‍ ഇരട്ടിയാകും മുന്‍പ് കളി നിര്‍ത്തുന്നതാണ് നല്ലത്; വീണ്ടും നിരാശപ്പെടുത്തി കോലി, ആരാധകര്‍ കലിപ്പില്‍

അടുത്ത ലേഖനം
Show comments