വിംബിൾഡൺ ചാമ്പ്യൻ, ബിഗ്‌ബാഷിൽ ക്രിക്കറ്റ് താരം: ചരിത്രം രചിച്ച് ബാർട്ടി

Webdunia
ഞായര്‍, 11 ജൂലൈ 2021 (06:40 IST)
41 വർഷത്തിന് ശേഷം ഒരു ഓസ്ട്രേലിയൻ താരം സ്വന്തമാക്കുന്ന ആദ്യ വിംബിൾഡൺ എന്ന നേട്ടമാണ് ആഷ്‌ലി ബാർട്ടി എന്ന ഓസീസ് താരം ഇത്തവണ നേടിയത്. എന്നാൽ ടെന്നീസ് റാക്കറ്റ് അനായാസമായി പിടിക്കുന്ന ബാർട്ടിക്ക് ക്രിക്കറ്റ് ബാറ്റിനെയും അതേ അനായാസയതയോടെ ചേർത്ത് പിടിച്ച ഒരു ചരിത്രമുണ്ട്.
 
ടെന്നീസിൽ നിന്നും അവധി എടുത്ത് പ്രൊഫഷണൽ ക്രിക്കറ്ററായും കളിച്ചിട്ടുള്ള താരമാണ് ഓസീസിന്റെ ആഷ്‌ലി ബാർട്ടി. ആവേശകരമായ ദിനങ്ങളായിരുന്നു ഇതെന്നാണ് ഒരു അഭിമുഖത്തിനിടെ ആഷ്‌ലി ബാർട്ടി പറഞ്ഞത്.അന്നത്തെ ക്രിക്കറ്റ് ടീമുമായുള്ള ആത്മബന്ധം ഇപ്പോഴും തുടരുന്നുവെന്നും ബാർട്ടി പറയുന്നു. ലോകത്തെ എല്ലാ ടെന്നീസ് താരവും കൊതിക്കുന്ന വിംബിൾഡൺ കിരീടം നേടിയ ബാർട്ടിയുടെ ക്രിക്കറ്റ് ചരിത്രം ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു നാടോടി കഥയാണ്. 
 
സിംഗിൾ വിഭാഗത്തിൽ വിംബിൾഡൺ കിരീടം നേടുന്ന മൂന്നാമത്തെ മാത്രം ഓസ്ട്രേലിയൻ വനിതാ താരമാണ് ബാർട്ടി. മാർ​ഗരറ്റ് കോർട്ടും, ​ഗൂലാ​ഗോം​ഗ്, കൗളിയുമാണ് ബാർട്ടിക്ക് മുമ്പ് വിംബിൾഡൺ കിരീടം സ്വന്തമാക്കിയവർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

രോഹിത്തിനും കോലിയ്ക്കും വ്യക്തത കൊടുക്കണം, ഓരോ സീരീസിനും മാർക്കിട്ട് മുന്നോട്ട് പോകാനാവില്ല: എംഎസ്കെ പ്രസാദ്

എന്റെ കാലത്തായിരുന്നുവെങ്കില്‍ ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തേനെ: രവി ശാസ്ത്രി

IPL Mini Auction: മാക്സ്വെൽ ഇല്ല, താരലേലത്തിൽ എല്ലാ കണ്ണുകളും കാമറൂൺ ഗ്രീനിലേക്ക്

സീനിയർ താരങ്ങളും കോച്ചും തമ്മിൽ ഭിന്നത രൂക്ഷം, ഡ്രസ്സിംഗ് റൂമിൽ ഗംഭീറിനെ അവഗണിച്ച് കോലിയും രോഹിത്തും

പന്ത് പുറത്തിരിക്കും, ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിന്റെ സാധ്യതാ ടീം

അടുത്ത ലേഖനം
Show comments