ഫ്ലിപ്കാർട്ടിലൂടെ ഇനി പലചരക്കും വാങ്ങാം, 1845 കോടി മുതൽ മുടക്കാൻ വാൾമാർട്ട് !

Webdunia
വ്യാഴം, 17 ഒക്‌ടോബര്‍ 2019 (19:35 IST)
ഫ്ലിപ്കാർട്ടിൽ ഇനി മുതൽ പലചരക്ക് സാധനങ്ങളും വാങ്ങാം, അന്താരാഷ്ട്ര റിടെയിൽ ഭീമനായ വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ ഏറ്റെടുത്തതിന് പിന്നാലെയാണ് സുപ്രധാന നീക്കങ്ങൾ ഫാർമർമാർട്ട് എന്ന പേരിലാണ് പലചരക്ക് സാധനങ്ങളുടെ ഓൺലൈൻ സ്റ്റോർ ഫ്ലിപ്കാർട്ട് ആരംഭിക്കുക. ഇതിനായി 1845 കോടി രൂപയാണ് വാൾമാർട്ട് മുതൽ മുടക്കുന്നത്.
 
തുടക്കത്തിൽ ഓൺലൈൻ റിടെയിലായാണ് ഫാർമർമാർട്ട് പ്രവർത്തിക്കുക. പിന്നീട് ഒഫ്‌ലൈസ് സൂപ്പർമാർക്കറ്റുകൾ രാജ്യത്തുടനീളം സ്ഥാപിക്കുകയാണ് ലക്ഷ്യം. സാധനങ്ങൾ പ്രാദേശികമായി തന്നെ ലഭ്യമാക്കി ഓൺലൈൻ ഒഫ്‌ലൈൻ സ്റ്റോറുകൾ വിപണം നടത്തുന്നതാണ് പദ്ധതി. ഭക്ഷ്യോൽപ്പന്നങ്ങളുടെ ചില്ലറ വിൽപ്പന മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്. 
 
50,000 കോടി ഡോളറിന്റെ ചില്ലറ വിൽപ്പനയാണ് രാജ്യത്ത് നടക്കുന്നത്. ഈ രംഗത്തെ പ്രയോജനപ്പെടുത്താനാണ് വാൾമാർട്ടിന്റെ തീരുമാനം. നിലവിൽ നേരിട്ട് നിക്ഷേപം നടത്താൻ വാൾമാർട്ട് ലക്ഷ്യംവക്കുന്നില്ല. ഫ്ലിപ്കാർട്ട് വഴിയാണ് നിക്ഷേപങ്ങൾ നടത്തുക. അമസോണും. ഓഫ്‌ലൈൻ സൂപ്പർ മാർക്കറ്റുകൾ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് റിപ്പോർട്ടുകൾ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്‌സറി, പ്രാഥമിക വിദ്യാഭ്യാസം എന്നിവ മലയാളത്തിലാണന്ന് ഉറപ്പാക്കണം, മാതൃഭാഷ പഠിക്കുക ഏതൊരു കുട്ടിയുടേയും മൗലികാവകാശമാണ്: കെ. ജയകുമാര്‍

രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കാന്‍ 10 രോഗികളെ കൊലപ്പെടുത്തി, 27 പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; നേഴ്സിന് ജീവപര്യന്തം തടവ്

ആഫ്രിക്കന്‍ പന്നിപ്പനി; മനുഷ്യരെ ബാധിക്കില്ല, പന്നികളില്‍ 100ശതമാനം മരണനിരക്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്

തലവേദനയ്ക്ക് ഡോക്ടര്‍ ആദ്യം എഴുതിയ മരുന്നു പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല; ആരോപണവുമായി മരണപ്പെട്ട വേണുവിന്റെ ഭാര്യ

അടുത്ത ലേഖനം
Show comments