ജിയോയുടെ ആധിപത്യം നഷ്ടമാക്കിയത് 75,000ത്തിലധികം പേരുടെ തൊഴിൽ; മറ്റു ടെലികോം കമ്പനികളിൽ ഈ വർഷം ശമ്പളവർധനവില്ല, ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കി

Webdunia
വെള്ളി, 13 ഏപ്രില്‍ 2018 (12:18 IST)
സ്വപ്നതുല്യമായ സേവനങ്ങളുമായാണ് ജിയോ ടെലൊകോം രംഗത്തേക്ക് കടന്നു വരുന്നത്. അതുവരേ കേട്ടുകേൾവി പോലുമില്ലാത്ത ഓഫറുകൾ നൽകി ജിയോ അതിവേഗം വിപണി പിടിച്ചടക്കി. പക്ഷേ ഈ മുന്നേറ്റം അക്ഷരാർത്ഥത്തിൽ മറ്റു ടെലികോം കമ്പനികൾക്ക് ഇടിത്തിയായി. ജിയോ സ്ഥാപിച്ച പ്രത്യേഗ വിപണി സാധ്യതയിൽ, മറ്റു കമ്പനികൾക്ക് പിടിച്ചു നിൽക്കാൻ സമാനമായ സേവനങ്ങൾ നൽകി ഉപഭോക്താക്കളെ പിടിച്ചു നിർത്തേണ്ടി വന്നു എന്നതാണ് വാസ്തവം.
 
സാമ്പത്തികമായി വലിയ ഞെരിക്കത്തിലായ മറ്റു റ്റെലികോം കമ്പനികൾ കഴിഞ്ഞ ഒരു വർഷം പിരിച്ചു വിട്ട തൊഴിലാളികളൂടെ എണ്ണം 75,000ത്തിലും അധികമാണ്. നിരവധി പേർ ഇപ്പോഴും തൊഴിൽ നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ്. 
 
ഇതിനു പുറമേ ഈ വർഷം തൊഴിലാളികൾക്ക് ശമ്പള വർധന നൽകേണ്ടതില്ല എന്നാണ് ടെലികോ കമ്പനികളുടെ തീരുമാനം. ചെലവു ചുരുക്കി ജിയോക്കൊപ്പം പിടിച്ചു നിൽക്കുനതിന്റെ ഭാഗമായാണ് ഈ ന;ടപടികൾ എന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കൂടുതൽ ചിലവുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി തൊഴിലാളികളുടെ ബോണസ് ഉൾപ്പടെയുള്ള ആനുകൂല്യങ്ങളും കമ്പനികൾ വെട്ടിക്കുറച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments