Webdunia - Bharat's app for daily news and videos

Install App

കേരാഫെഡ് കർഷകരെ ചതിച്ചു?

പ്രാഥമിക സംഘങ്ങൾ വഴി പച്ചത്തേങ്ങ സംഭരിക്കും എന്ന വാക്ക് പാലിച്ചില്ല?

Webdunia
തിങ്കള്‍, 19 മാര്‍ച്ച് 2018 (15:40 IST)
കേരാഫെഡ് പച്ചത്തേങ്ങ സംഭരണം ആരംഭിക്കാത്തതിനെ തുടർന്ന് കടുത്ത പ്രധിസന്ധിയിലായിരിക്കുകയാണ് സംസ്ഥാനത്തെ നാളികേര കർഷകർ. 2012ലാണ് കൃഷിഭവനുകൾ വഴി പച്ചതേങ്ങ സംഭരിക്കുന്നതിന് തുടക്കമായത്. എന്നാൽ പദ്ധതിയിൽ വൻ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് ദീർഘകാലത്തേക്ക് പദ്ധതി നീണ്ടില്ല. 
 
എന്നാൽ കഴിഞ്ഞ വർഷം കേരഫെഡ് എം ഡിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക സംഘങ്ങൾ വഴി കർഷകരിൽ നിന്നും പച്ച തേങ്ങ സംഭരിക്കാം എന്ന് സർക്കാർ തീരുമാനമെടുത്തിരുന്നു. ഇതു സംബന്ധിച്ച് കൃഷി വകുപ്പ് ഉത്തരവിടുകയും ചെയ്തു. വിശദമായ മാർഗ്ഗ നിർദേശങ്ങൾ നൽകാൻ കൃഷി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് ഒന്നിലും തുടർ നടപടി ഉണ്ടായില്ല. 
 
ഈ അവസരം തമിഴ്നട്ടിലെയും കർണ്ണാടകയിലേയും വേളിച്ചെണ്ണ കമ്പനികൾ മുതലെടുക്കുകയാണ്. പച്ച തേങ്ങയുടെ വില കിലോക്ക് 45 രൂപയിൽ നിന്നും കുത്തനെ താഴേക്ക് പോവുകയാണ്. എന്നാൽ ഈ വില വ്യത്യാസം കേരളത്തിലെത്തുന്ന വെളിച്ചെണ്ണയുടെ കാര്യത്തിലില്ല. തമിഴ്നാട്ടിൽ നിന്നും കർണ്ണാടകത്തിൽ നിന്നും എത്തുന്ന വെളിച്ചെണ്ണ കൂടിയ വിലകൊടുത്ത് തന്നെ വാങ്ങേണ്ട സ്ഥിതി നിലനിൽകുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ, ജിസ്‌മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍ത്തൃവീട്ടില്‍ മാനസികപീഡനം നേരിട്ടു, മൊഴി നല്‍കി സഹോദരന്‍

തിരുവനന്തപുരത്ത് ആംബുലന്‍സ് കാത്തുനില്‍ക്കെ പനി ബാധിച്ച രോഗി മരിച്ചു

പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട്, ലഹരി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ വേണം: മുഖ്യമന്ത്രി

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ

അടുത്ത ലേഖനം
Show comments