Webdunia - Bharat's app for daily news and videos

Install App

കിയ ഒരുങ്ങി തന്നെ, അടുത്തത് പ്രീമിയം ഹാച്ച്ബാക്ക് പിക്കാന്റോ ?

Webdunia
വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (15:21 IST)
കിയ ഇന്ത്യയിൽ എത്തിച്ച ആദ്യ വാഹനം സെൽടോസ് വിപണിയിൽ മികച്ച പ്രതികരണമാണ് നേടുന്നത്. സെൽടോസിന് ശേഷം കൂടുതൽ വാഹനങ്ങൾ ഇന്ത്യൻ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കിയ. അടുത്തതായി പ്രീമിയം ഹാച്ച്‌ബാക്ക് പിക്കാന്റോ ആയിരിക്കും കിയ ഇന്ത്യൻ വിപണിയിൽ എത്തിക്കുക എന്നാണ് സുചന.
 
കാഴ്ചയിൽ കുഞ്ഞനാണെങ്കിലും ആരെയും അമ്പരപ്പിക്കുന്ന പ്രീമിയം ഫീച്ചറുകളാണ് കിയ വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. അതും കുറഞ്ഞ വിലയിൽ നൽകുന്നു. വാഹനത്തിന്റെ ലുക്കിൽ തന്നെ ഒരു പ്രീമിയം സ്പോട്ടീവ് ടച്ച് കാണാനാകും. ഇന്റീരിയറലേക്ക് ചെന്നാൽ ഈ സെമെന്റിലെ മറ്റു കാറുകളിൽനിന്നും തികച്ചും വ്യത്യസ്തമായ ഫീച്ചറുകൾ കാണാം.
 
ഇന്റെർനെറ്റ് കാർ എന്ന് വിളിക്കം കണക്ടിവിറ്റിയിൽ പിക്കാന്റോയെ. സൺ റൂഫ് ഉൾപ്പടെയുള്ള ആഡംബര ഫീച്ചറുകൾ. ഈ വാഹനത്തിൽ ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഹ്യൂണ്ടായ് വെന്യുവിൽ ഉപയോഗിച്ചിരിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് പിക്കാന്റോക്ക് കരുത്ത് പകരുന്നത്. വാഹനം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ആണവായുധ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചാല്‍ ഇറാനില്‍ ബോംബിടും, അപമാനകരമായ മരണത്തില്‍ നിന്ന് ഖമേനിയെ രക്ഷിച്ചതിന് നന്ദി പറയണ്ട: ഡൊണാള്‍ഡ് ട്രംപ്

തലയുയര്‍ത്തി കോട്ടയം; അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ല

ഇസ്രയേലില്‍ മിസൈല്‍ ആക്രമണം; വിക്ഷേപിച്ചത് യമനില്‍ നിന്ന്

അടുത്ത ലേഖനം
Show comments