Webdunia - Bharat's app for daily news and videos

Install App

ഇനി ഏത് ആർടിഒ ഒഫീസിലും വാഹനം രജിസ്റ്റർ ചെയ്യാം

Webdunia
വെള്ളി, 30 ഓഗസ്റ്റ് 2019 (15:49 IST)
വാഹന ഉടമയുടേ താമസസ്ഥലം ഏതെന്നത് പ്രശ്നമല്ല. ഇനി സംസ്ഥാന ഏത് ആർടിഒ ഓഫീസുകളിലും വാഹനം രജിസ്റ്റർ ചെയ്യാം. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഭേതഗതി അനുസരിച്ചാണ് പുതിയ രീതിയിലേക്ക് സംസ്ഥാത്തെ വാഹന വകുപ്പ് മാറുന്നത്. ഒക്ടോബർ ഒന്നുമുതൽ ഈ രീതി നിലവിൽ വരും.
 
ആർടിഒ ഓഫീസ് പരിധിക്കുള്ളിൽ സ്ഥിരമായോ താൽക്കാലികമായോ താമസിക്കുന്നു എന്നതിന്റെ രേഖകൾ ഹാജരാക്കിയാൽ മാത്രമേ നേരത്തെ വാഹനം രജിസ്റ്റർ ചെയ്യാൻ സാധിക്കുമായിരുന്നുള്ളു. അതിനൽ തന്നെ നാടു‌വിട്ട് ജീവിക്കുന്നവർക്ക് വാഹനം രജിസ്റ്റർ ചെയ്യാൻ സ്വന്തം നട്ടിൽ എത്തിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഈ രീതിക്കാണ് മാറ്റം വരുന്നത്. 
 
ഏത് ആർ ടി ഒ ഒഫീസിൽനിന്നും ഏത് ജില്ലയുടെ രജിസ്റ്റർ നമ്പറും നൽകാനാകും എന്നതാണ് ഭേതഗതിയുടെ പ്രത്യേകത. സംസ്ഥാനത്ത് ഏറ്റവും ആവശ്യക്കാരുള്ള KL01 പോലുള്ള രജിസ്റ്റർ നമ്പറുകൾക്കായി ആളുകൾ അപേക്ഷിക്കും എന്നതിനാൽ അതത് മേൽവിലാസത്തിന് കീഴിലുള്ള രജിസ്റ്റർ നമ്പറുകൾ നൽകാനാണ് സാധ്യത. ഇകാര്യത്തിൽ നാളെ മന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിലെ അന്തിമ തീരുമാനം കൈക്കൊള്ളും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒഴുക്ക് തെക്ക്- കിഴക്ക് ദിശയിൽ: കണ്ടെയ്നറുകൾ തൃശൂർ- എറണാകുളം തീരത്തേക്ക് ഒഴുകിയെത്താൻ സാധ്യത

ജോലിയിൽ കയറി ദിവസങ്ങൾ മാത്രം, പാലക്കാട് പോലീസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഹൈസ്കൂൾ ക്ലാസുകളിലെ അര മണിക്കൂർ സമയവർധന അടുത്തയാഴ്ച പ്രാബല്യത്തിൽ

'ദിയയ്ക്ക് ആവശ്യം നായയെ, ഭർത്താവിന്റെ സംസാരം പൂവാലനെ പോലെ, കൃഷ്ണകുമാർ വസ്ത്രത്തിൽ പിടിച്ച് വലിച്ചു': യുവതികളുടെ ആരോപണങ്ങളെല്ലാം വ്യാജം?

പണം എ.ടി.എമ്മിൽ നിന്നെടുത്ത് ദിയയ്ക്ക് കൊടുത്തെന്ന ജീവനക്കാരുടെ വാദം പൊളിയുന്നു

അടുത്ത ലേഖനം
Show comments