റിപ്പോ നിരക്ക് 0.4 ശതമാനം കുറച്ചു, വായ്പ പലിശ കുറയും

Webdunia
വെള്ളി, 22 മെയ് 2020 (10:38 IST)
സാമ്പത്തിക പ്രതിസന്ധിയിൽ പണലഭ്യത ഉറപ്പുവരുത്താൻ റിപ്പോ നിരക്കിൽ 0.4 ശതമാനം കുറവുവരുത്തി റിസർവ് ബാങ്ക്. റിസർവ് ബാങ്ക് ഗവർണാർ ശക്തികാന്ത ദാസാണ് വാർത്താ സമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ഇതോടെ റിപ്പോ നിരക്ക് നാലുശതമാനമായി. ജൂണിൽ നടത്തേണ്ട പണ വായ്പ യോഗം രാജ്യത്തെ പ്രത്യേക സഹചര്യം പരിഗണിച്ച് നേരത്തെ ചേരുകയായിരുന്നു.     
 
റിപ്പോ നിരക്ക് കുറച്ചതോടെ വിവിധ മേഖലകൾക്കായി ബങ്കുകൾ നൽകുന്ന വായ്പയുടെ പലിശയിൽ കുറവുണ്ടാകും. റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായി തുടരും. ജിഡിപി വളർച്ച 2020-2021 സാമ്പത്തിക വർഷത്തിൻ നെഗറ്റീവ് ആയേക്കും. കയറ്റുമതി 30 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. സാമ്പത്തിക ഉത്തേജനത്തിനായി എട്ട് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് ആർബിഎ ഐ പ്രഖ്യാപിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായം പൂര്‍ത്തിയാകുന്നു; ആയിരത്തിലേറെ പേജുകള്‍ !

അടുത്ത ലേഖനം
Show comments