Webdunia - Bharat's app for daily news and videos

Install App

ഓൺലൈൻ മദ്യ വിതരണത്തിനും സൊമാറ്റോ ഒരുങ്ങുന്നു, ശുപാർശ സമർപ്പിച്ചു

Webdunia
വ്യാഴം, 7 മെയ് 2020 (12:00 IST)
ഡൽഹി: ഓർഡർ ചെയ്താൽ മദ്യം വീട്ടിലെത്തിച്ച് നൽകുന്ന പദ്ധതിയെ കുറിച്ച് ഓൺലൈൻ ഭക്ഷ്യ വിതരണ ശൃംഖലയായ സൊമാറ്റോ ആലോചിയ്ക്കുന്നതായി റിപ്പോർട്ടുകൾ. ലോക്‌ഡൗണിൽ മദ്യ വിതരണം പൂർണമായും തടസപ്പെട്ടതുമൂലമുള്ള വലിയ ഡിമാൻഡ് പരിഗണിച്ചാണ് സൊമാറ്റോയുടെ നീക്കം. ആദ്യ പടിയെന്നോണം ഇന്റർനാഷ്ണൽ സ്പിരിറ്റസ് ആൻഡ് വൈൻ അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്ക് പദ്ധതിയുടെ ശുപാർശ സമർപ്പിച്ചു. 
 
നീയന്ത്രണത്തിൽ ഇളവുകൾ ലഭിച്ചതോടെ പല സംസ്ഥാനങ്ങളിലും മദ്യക്കടകൾ തുറന്നിട്ടുണ്ട്. എന്നാൽ സാമുഹിക അകലം ലംഘിച്ച് ആളുകൾ മദ്യം വാങ്ങാൻ എത്തുന്നത്. വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഇതോഴിവാക്കാൻ ഓൺലൈൻ മദ്യ വിതരണത്തിലൂടെ സാധിയ്ക്കും എന്നതാണ് സോമാറ്റോയ്ക്കുള്ള സാധ്യത. ഓൺലൈൻ മദ്യ വിൽപ്പനയുമായി ബന്ധപ്പെട്ട് രാജ്യത്ത് നിയമവ്യവസ്ഥകൾ ഒന്നുതന്നെയില്ല. എന്നാൽ സംവിധാനം ആരംഭിയ്ക്കാൻ ഇന്റർനാഷ്ണൽ സ്പിരിറ്റസ് ആൻഡ് വൈൻ അസോസിയേഷൻ ഓഫ് ഇന്ത്യ ആലോചിയ്ക്കുന്നുണ്ട് എന്നാണ് വിവരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments