Webdunia - Bharat's app for daily news and videos

Install App

ഡോക്‌ടർമാർ ഞെട്ടി, ജർമനിയിൽ നവജാത ശിശുവിന് 65 സെന്റീമീറ്റർ നീളം !

Webdunia
വ്യാഴം, 1 ഓഗസ്റ്റ് 2019 (19:29 IST)
ജർമനയിൽ പിറന്നുവീണ നവജാത ശിശുവിന് 65 സെറ്റീമീറ്റർ നീളം. അപൂർവങ്ങളിൽ അപൂർവമായി സംഭവമാണ് ഇതെന്നാണ് ഡോക്ടർമർ വ്യക്തമാക്കുത് സിൻഡി എന്ന 33 കാരിയായണ് കുഞ്ഞിന് ജൻമം നൽകിയത്. 4,720 ഗ്രാം തൂക്കം കുഞ്ഞിനുണ്ട്. അമ്മയും കുഞ്ഞും ഇതിനോടകം തന്നെ ജർമനിയിൽ വലിയ വാർത്തയായി കഴിഞ്ഞു. 
 
സാധാരണ ഗതിയിൽ കുഞ്ഞുങ്ങൾക്ക് 50 മുതൽ 52 സെന്റീമീറ്റർ വരെ മാത്രമേ നീളം ഉണ്ടാകാറുള്ളു. സ്വാഭാവിക പ്രസവം ബുദ്ധിമുട്ടായതിനാൽ സിസേറിയൻ വഴിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിന്റെ വളർച്ച നേരത്തെ താന്നെ ഡോക്ടർമാർ തിരിച്ചറിഞ്ഞിരുന്നു ഇതിനാൽ സിസിറിയനായി പ്രാത്യേക തയ്യാറെടുപ്പ് തന്നെ ഡോക്ടർമാർ സ്വീകരിച്ചിരുന്നു. 
 
ജർമനിയിൽ പിറന്ന ഏറ്റവും നീളമേറിയ നവജാത ശിശുവാന് വിൻസെന്റ് മർട്ടിൻ എന്ന് സിസേറിയന് നേതൃത്വം നൽകിയ ഡോക്‌ടർ സെൻഫാനി മാധ്യമങ്ങളോടു പറഞ്ഞു. ബുദ്ധിമുട്ടേറിയ സിസേറിയൻ ആയിരുന്നെങ്കിലും കുഞ്ഞുന് യതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ല. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 36കാരനായ കരൻ റെനെയാണ് കുഞ്ഞിന്റെ പിതാവ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

Dharmasthala Case: ദുരൂഹതകളുടെ കോട്ട; എന്താണ് ധര്‍മസ്ഥല വിവാദം?

ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച് അഭിമുഖം നൽകിയ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

അടുത്ത ലേഖനം
Show comments