മധ്യപ്രദേശിലെ ഖനിയിൽനിന്നും ലഭിച്ചത് 11 കാരറ്റ് വജ്രം, വില 50 ലക്ഷം

Webdunia
ബുധന്‍, 22 ജൂലൈ 2020 (11:28 IST)
ഭോപ്പാല്‍: മധ്യപ്രദേശിലെ പന്നാ ജില്ലയില്‍ വജ്ര ഖനിയില്‍ നടത്തിയ ഖനനത്തില്‍ കണ്ടെടുത്തത് 10.69 കാരറ്റ് വജ്രം. ഏകദേശം 50 ലക്ഷത്തോളമാണ് വിപണിയി ഇതിന്റെ വില. റാണിപൂർ മേഖലയിലെ ഖനിയിൽനിന്നുമാണ് വജ്രം കണ്ടെത്തിയത്. 35 കാരനായ ആനന്ദിലാല്‍ കുഷ്‌വാഹ പാട്ടത്തിനെടുത്ത കനിയിൽനിന്നുമാണ് വലിയ മുല്യമുള്ള വജ്രം ലഭിച്ചത്.  
 
കണ്ടെടുത്ത വജ്രം ഇദ്ദേഹം പ്രദേശിക വജ്ര ഓഫീസില്‍ ഹാജരാക്കി. വജ്രം ഇനി ലേലം ചെയ്തുവില്‍ക്കും. നേരത്തെ 70 സെന്റ തൂക്കമുള്ള വജ്രവും ഈ ഖനിയിൽനിന്നും ആനന്ദിലാലിന് ലഭിച്ചിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രാഖ്യാപിച്ച ലോക്ഡൗണിൽ അടച്ചിട്ടിരുന്ന ഖനിയിൽ അടുത്തകാലത്താണ് ഖനനം പുനരാരംഭിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments