Webdunia - Bharat's app for daily news and videos

Install App

കൊവിഡിനെ ജലദോഷപ്പനിയോട് താരതമ്യപ്പെടുത്തി ട്രംപിന്റെ കുറിപ്പ്; നടപടിയുമായി ഫെയ്സ്ബുക്കും ട്വിറ്ററും

Webdunia
ബുധന്‍, 7 ഒക്‌ടോബര്‍ 2020 (09:25 IST)
കൊവിഡ് മുക്തനായി വൈറ്റ്‌ഹൗസിൽ തിരികെയെത്തിയതിന് പിന്നാലെ കൊവിഡ് 19നെ നിസാരവത്കരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവച്ച കുറിപ്പിനെതിരെ ഫെയ്സ്ബുക്കും ട്വിറ്ററും നടപടി സ്വീകരിച്ചു. കൊവിഡ് 19 നെ ജലദോഷപ്പനിയുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു ട്രംപിന്റെ പോസ്റ്റ്.
 
'ജലദോഷപ്പനി കാരണം ആയിരക്കണക്കിന് ആളുകളാണ് ഒരു വർഷം മരിയ്കുന്നത്. അതുകൊണ്ട് രാജ്യം മുഴുവൻ നമ്മൾ അടച്ചിടേണ്ടതുണ്ടോ ? ഇല്ല പനിയോടൊപ്പം ജീവിയ്ക്കാൻ പഠിച്ചതുപോലെ കൊവിഡിനൊപ്പം ജീവിയ്ക്കാനും നമ്മൾ പഠിയ്ക്കണം. എന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലെ ട്രംപിന്റെ പോസ്റ്റ്. കൊവിഡുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപിയ്ക്കുന്ന വിവരങ്ങൾ നൽകിയ ട്വിറ്റ് ചെയ്ത ട്രംപ് ട്വിറ്റർ നിയമങ്ങൾ ലംഘിച്ചു എന്നും പൊതുജനങ്ങൾക്ക് കാണാനായി മാത്രം ട്വീറ്റ് നിലനിർത്തുകയാണ് എന്നും ട്വിറ്റർ പ്രതികരിച്ചു. ‌ട്രംപിന്റെ പോസ്റ്റ് ഫെയ്സ്ബുക്ക് നീക്കം ചെയ്തിരുന്നു.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ഓണ്‍ലൈനായി ഒപി ടിക്കറ്റ്

ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതികയെ പിടികൂടിയത് സംശയം തോന്നിയ ഓട്ടോഡ്രൈവര്‍മാര്‍

സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണം: രമേശ് ചെന്നിത്തല

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍

അടുത്ത ലേഖനം
Show comments