ദക്ഷിണ ചൈന കടലിൽ ചൈനയ്ക്ക് മുന്നറിയിപ്പ്: വിയാറ്റ്‌നാമുമായി ചേർന്ന് ഇന്ത്യയുടെ നാവികാഭ്യാസം

Webdunia
ഞായര്‍, 27 ഡിസം‌ബര്‍ 2020 (15:36 IST)
കിഴക്കൻ ലഡാക്കിൽ കടന്നുകയറിയും, സിന്ധ് പ്രവശ്യയിൽ പാകിസ്ഥാനപ്പം ചേർന്നുള്ള സൈനികാഭ്യാസത്തിനും അതേ നാണയത്തില് മറുപടി നൽകി ഇന്ത്യ. ചൈന സ്വന്തമെന്ന് അവകാശപ്പെടുന്ന ദക്ഷിണ ചൈന കടലിൽ വിയറ്റ്നാമുമായി ചേർന്ന് അപ്രതീക്ഷിതമായി നാവികഭ്യാസം നടത്തിയാണ് ഇന്ത്യയുടെ മറുപടി. വിയറ്റ്നാം പീപ്പിൾസ് നേവിയുമായി ചേർന്ന് പാസേജ് അഭ്യാസമാണ് ഇന്ത്യ നടത്തുന്നത്. ഇന്നലെ ആരംഭിച്ച അഭ്യാസം ഇന്നും തുടരുന്നുണ്ട്.
 
ദക്ഷിണ ചൈന കടലിൽ വിയറ്റ്‌നാമുമായി ചൈനയ്ക്ക് അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട് എന്നതും പ്രധാനമാണ്. മധ്യ വിയറ്റ്നാമിലെ വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോയ ഐഎന്‍എസ് കില്‍ട്ടാനാണ് അഭ്യാസത്തിൽ പങ്കെടുക്കുന്നത്, ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്ര സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അഭ്യാസമെന്നാണ് ഔദ്യോഗിക വിശദീകരണം എങ്കിലും ചൈനയ്ക്കുള്ള ശക്തമായ മറുപടി തന്നെയാണ് നടപടി. കഴിഞ്ഞ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വിയറ്റ്നാം ഭരണാധികാരിയുമായി ചർച്ച നടത്തിയിരുന്നു. \

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു : താപനില 44 ഡിഗ്രിയിലേക്ക്, ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന പത്ത് ഇന്ത്യക്കാര്‍ ഉക്രെയ്ന്‍ യുദ്ധത്തില്‍ മരിച്ചു

മത്സ്യമുട്ടകളില്‍ അടങ്ങിയ കടല്‍വിഷം മരണത്തിന് കാരണമായി; വിഴിഞ്ഞത്തെ മരണങ്ങളില്‍ രാസ വിശകലന റിപ്പോര്‍ട്ട്

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

വിഴിഞ്ഞത്തെ രണ്ട് പേരുടെ മരണം ഭക്ഷ്യവിഷബാധയല്ല, 'മറൈൻ ടോക്‌സിൻ'

അടുത്ത ലേഖനം
Show comments