വിമാനത്തിന് 375 കോടിയുടെ ഇൻഷൂറൻസ്; അപകടത്തിൽ മരണപ്പെട്ടവവരുടെ ആശ്രിതർക്ക് 75 ലക്ഷം മുതൽ ഒരു കോടി വരെ നഷ്ടപരിഹാരം ലഭിച്ചേയ്ക്കും

Webdunia
ഞായര്‍, 9 ഓഗസ്റ്റ് 2020 (11:38 IST)
കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രെസ് വിമാനത്തിന് 375 കോടിയുടെ ഇൻഷൂറൻസ്. വിമാന അപകടങ്ങൾ ഉണ്ടായാലുള്ള അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് 75 ലക്ഷം മുതൽ ഒരു കോടി രൂപ വരെ നഷ്ടപരിഹാരമായി ലഭിച്ചേക്കും. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിയും, സംസ്ഥാന മുഖ്യമന്ത്രിയും പ്രഖ്യാപിച്ച തുക, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായമാണ്.
 
ഇന്ത്യയിലെ നാലു പ്രധാന ഇൻഷൂറൻസ് കമ്പനികൾ ചേർന്നുള്ള കൺസോഷ്യമാണ് വിമാനം ഇൻഷൂർ ചെയ്തിരിയ്ക്കുന്നത്. വിമാന ടിക്കറ്റ് എടുക്കുമ്പോൾ യാത്രക്കാർക് ഇൻഷൂറൻസ് പരിരക്ഷയും ലഭിയ്ക്കും. ഡിജിസിഎയുടെ അന്വേഷണവും, ഇൻഷൂറൻസ് കമ്പനികളുടെ സർവേ റിപ്പോർട്ടും പൂർത്തിയായ ശേഷം മാത്രമേ ഈ തുക കൈമാറു. ഇതിന് സമയമെടുക്കും. മഗളുരു വിമാനാപകടത്തിൽ ഇപ്പോഴും തുക ലഭിയ്ക്കാത്തവരുണ്ട്. പരുക്കേറ്റവരുടെ നഷ്ടപരിഹാര തുകയുടെ കാര്യത്തിൽ വ്യക്തതയില്ല. മംഗളൂരു ദുരന്തത്തിൽ പരുക്കേറ്റവർ കോടതിയെ സമീപിക്കേണ്ട സ്ഥിതിവരെ ഉണ്ടായിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

നിരാഹാരം ഏറ്റില്ല; രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ഓഫീസില്‍ പരിശോധന

വ്യക്തിപരമായ അടുപ്പം പാർട്ടി തീരുമാനത്തെ ബാധിക്കില്ല, കോൺഗ്രസിൻ്റേത് മറ്റൊരു പ്രസ്ഥാനവും എടുക്കാത്ത നടപടിയെന്ന് ഷാഫി

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് എലിപ്പനി; രോഗികളുടെ എണ്ണം 5000 കടന്നു

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീനുകളില്‍ ഇന്നുമുതല്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തും

അടുത്ത ലേഖനം
Show comments